എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി

June 5th, 2018

petrol-diesel-price-hiked-ePathram-
അഹമ്മദാബാദ് : പെട്രോള്‍ – ഡീസല്‍ വില ദിവസവും നിശ്ചയിക്കുന്ന രീതി പുന: പരി ശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയി ലിന്റെ വില വര്‍ദ്ധനവ്, രൂപ യുടെ മുല്യക്കുറവ്, നികുതി പരമായ പ്രശ്‌ന ങ്ങള്‍ എന്നിവ യാണ് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണം.

എണ്ണ വില യുടെ വര്‍ദ്ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠ യുണ്ട്. ശാശ്വതമായ പരി ഹാര ത്തിനായി സക്കാര്‍ ശ്രമിക്കു കയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാ വണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗ മായി ലഭി ക്കുന്ന ആനുകൂല്യ ങ്ങളും സംസ്ഥാന ങ്ങള്‍ വേണ്ടെന്ന് വെക്കണം. കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വച്ചി രുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ നവംബ റില്‍ മറ്റ് ചില സംസ്ഥാന ങ്ങളും വില കുറച്ചിരുന്നു.

മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടു കാര്യ സ്ഥത യാണ് ഇപ്പോഴത്തെ പ്രശ്ന ങ്ങള്‍ക്ക് കാരണം എന്നും മന്ത്രി ആരോപിച്ചു.

- pma

വായിക്കുക: , ,

Comments Off on എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി

നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു

June 3rd, 2018

dr-shamsheer-vayalil-vps-health-care-donate-emirates-red-crescent-ePathram
അബുദാബി : നിപ്പ വൈറസ് പ്രതിരോധ ത്തിനു വേണ്ടി യുള്ള സുരക്ഷാ ഉപകരണങ്ങൾ അബു ദാബി യിൽ നിന്നും കേരള ത്തിലേക്ക് എത്തിച്ച് കൊണ്ട് അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാതൃകയായി.

പി. പി. ഇ. കിറ്റ്, എന്‍. 95 മാസ്‌കുകള്‍, ബോഡി ബാഗു കള്‍, ത്രീ ലയര്‍ മാസ്‌കു കള്‍ തുടങ്ങി 1.75 കോടി രൂപ യുടെ സുരക്ഷാ ഉപ കരണ ങ്ങളാ ണ് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പി ന്റെ ചെയര്‍ മാന്‍ ഡോക്ടര്‍ ഷംസീര്‍ വയലില്‍ തങ്ങളുടെ സ്വകാര്യ വിമാനം വഴി എത്തി ച്ചത് എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ  അറി യിച്ചു.

security-materials-for-nipah-from-vps-group-ePathram

കാർഗോ വഴി അയക്കുന്നത് കാല താമസം നേരിടും എന്നതിനാലാണ് പാസഞ്ചർ ഫ്‌ളൈറ്റിൽ ഉപകരണ ങ്ങൾ എത്തിച്ചത് എന്നും കോഴി ക്കോട്ടു കാരനും, ഡോക്ടറു മായ ഷംസീറിന്റെ ഈ ഉദ്യമം പ്രശംസനീയമാണ് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു

തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

May 23rd, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.

സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

Comments Off on തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

ഡോ. ബി. ആർ. ഷെട്ടിയുടെ നേതൃത്വ ത്തിൽ ‘ഫിനേബ്ലർ’ ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി

April 24th, 2018

dr-br-shetty-launched-finablr-uae-exchange-ePathram
ദുബായ് : യു. എ. ഇ. ആസ്ഥാ നമായി പ്രവർ ത്തി ക്കുന്ന ആഗോള പ്രശസ്ത സംരംഭകനും മനുഷ്യ സ്നേഹി യു മായ ഡോ. ബി. ആർ. ഷെട്ടി, തന്റെ ഉടമസ്ഥത യിലുള്ള എല്ലാ ധന വിനിമയ സ്ഥാപന ങ്ങളെയും ഒരു കുടക്കീ ഴിൽ കൊണ്ടു വരുന്നതിന് ‘ഫിനേബ്ലർ’ എന്ന പേരിൽ ഒരു ഹോൾഡിംഗ് കമ്പനി രൂപീ കരി ക്കുന്ന തായി പ്രഖ്യാ പിച്ചു.

ഉപ യോക്താ ക്കൾക്ക് ഏറ്റവും മികച്ച സേവന ങ്ങളും ആനു കൂല്യ ങ്ങളും നൽകുവാൻ പാക ത്തിൽ നൂതന മായ സാങ്കേതിക സൗകര്യ ങ്ങളും ഉത്പന്ന ങ്ങളും ഉപ യോഗ പ്പെടു ത്തുവാനും ധന വിനി മയ വ്യവ സായ ത്തിൽ ക്രിയാ ത്മക മായ സംഭാവന കൾ അവ തരി പ്പി ക്കുവാനും ഈ മേഖല യിൽ മികച്ച നിക്ഷേപവും ഏറ്റെ ടുക്കൽ നടപടി കളും വർദ്ധി പ്പിക്കു വാനും ‘ഫിനേബ്ലർ’ ശ്രദ്ധ ചെലുത്തും.ഇതിനായി പ്രത്യേക ഗവേ ഷണ വിക സന പ്രക്രിയ കൾ തന്നെ ഏർപ്പെടുത്തും.

പല ദശക ങ്ങൾ കൊണ്ട് വിവിധ ബ്രാൻഡു കളിലൂടെ നേടിയ സത്‌ കീർത്തി യും വൈദഗ്ധ്യവും പ്രശംസാർഹ മായ പരി ചയ സമ്പത്തും ‘ഫിനേബ്ലർ’ വഴി തങ്ങളുടെ ബ്രാൻഡു കൾക്ക് ഇടയിൽ പകർത്തു കയും പങ്കിടു കയും ചെയ്യു ന്നതോ ടൊപ്പം വ്യക്തി തല ത്തിലും സ്ഥാപനം എന്ന നില യിലും ഇതിന്റെ ഗുണ ഫലങ്ങൾ സന്നി വേശിപ്പി ക്കു വാനും ലക്ഷ്യമിടുന്നു.

നാലു പതിറ്റാണ്ട് പിന്നിട്ട വ്യവസായ പരി ചയവും പതി നെട്ടായിര ത്തില്‍ പ്പരം ജീവന ക്കാരും പ്രതി വർഷം 150 ദശ ലക്ഷം ഇട പാടു കളും ഉള്ള ഘടക സ്ഥാപന ങ്ങൾ മുഖേന ‘ഫിനേ ബ്ലർ’ ഹോൾ ഡിംഗ് കമ്പനിക്ക് തുടക്ക ത്തിൽ തന്നെ ആകർഷക മായ ആഗോള മുഖം കൈ വന്നി രിക്കുന്നു. ശാഖാ  ശൃംഖല യിലൂടെയും ഏജന്റു മാരി ലൂടെ യും ഡിജിറ്റൽ ചാനലു കളി ലൂടെയും മൊത്ത ത്തിൽ ഏകദേശം ഒരു ബില്യൺ ജീവിത ങ്ങളെ യാണ് ‘ഫിനേബ്ലർ’ ബ്രാൻഡു കൾ സഹായി ക്കുന്നത്.

45 രാജ്യ ങ്ങളിൽ നേരിട്ടും 165 രാജ്യ ങ്ങളിൽ ശൃംഖല കള്‍ വഴിയും യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുടങ്ങിയ ഘടക സ്ഥാപന ങ്ങൾ സേവനം നൽകി വരുന്നു.

യു. കെ. യിൽ റജിസ്റ്റർ ചെയ്ത് യു. എ. ഇ. ആസ്ഥാന മായി നില വിൽ വരുന്ന ‘ഫിനേബ്ലർ’ ഹോൾഡിം ഗ്സിനു കീഴി ലാണ് ഇപ്പോൾ നില വിലുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുട ങ്ങിയ തങ്ങ ളുടെ സാമ്പ ത്തിക വിനിമയ ബ്രാൻഡു കൾക്ക് ഇടയിൽ കൂടുതൽ ദിശാ ബോധ വും ഏകോപനവും രൂപ പ്പെടു ത്തുക യാണ് ലക്‌ഷ്യം.

നാളെ യിലേക്കു നോക്കുന്ന ഉപ യോക്താ ക്കൾക്ക് ധന വിനി മയ വ്യവ സായ ത്തിൽ അവരുടെ പ്രതീക്ഷകൾക്ക് അനു സരി ച്ചുള്ള സേവന ങ്ങള്‍ അതാതു സമയ ങ്ങളില്‍ നല്കു ന്നതുന്നു വേണ്ടി യാണ് ‘ഫിനേബ്ലർ’ ലക്ഷ്യ മാ ക്കു ന്നത് എന്നും നാലു പതിറ്റാണ്ടു കളി ലൂടെ തങ്ങൾ ആർ ജ്ജിച്ച ജന വിശ്വാസവും സ്വീകാര വു മാണ് നിരന്തര മായ നവീ കരണ ത്തിന്റെ ഊർജ്ജം എന്നും ‘ഫിനേബ്ലർ’ സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

ഗവേഷണ ത്തിനും സാങ്കേ തിക വത്കരണ ത്തിനും വലിയ നിക്ഷേപം നടത്തി ക്കൊണ്ട് തങ്ങളുടെ ബ്രാൻഡു കളിൽ വിപ്ലവ കര മായ സേവന സൗകര്യ ങ്ങൾ ആവി ഷ്കരി ക്കു വാനും സദാ നിരത മാകുന്ന ഒരു ഉപ ഭോ ക്തൃ സമൂ ഹത്തെ സൃഷ്ടി ക്കു വാനും തങ്ങൾ ബദ്ധ ശ്രദ്ധരാണ് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

- pma

വായിക്കുക: , , , , ,

Comments Off on ഡോ. ബി. ആർ. ഷെട്ടിയുടെ നേതൃത്വ ത്തിൽ ‘ഫിനേബ്ലർ’ ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി

Page 39 of 71« First...102030...3738394041...506070...Last »

« Previous Page« Previous « കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു
Next »Next Page » ബാച്ച് ചാവക്കാട് ജനറൽ ബോഡിയും കുടുംബ സംഗമവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha