Monday, April 23rd, 2012

കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി

koodankulam nuclear plant-epathramചെന്നൈ: നാല്‍പ്പത്‌ ദിവസത്തിനകം കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന വാര്‍ത്ത വന്നതോടെ  ആണവ നിലയത്തിനെതിരെ  മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍ നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും, തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ് എം. പുഷ്പരായന്‍ പറഞ്ഞു.

സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ് എടുത്തിട്ടുള്ളത്‌. സമരമുഖത്തുള്ള 6,000ത്തോളം പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു  56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും   സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്നും  സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം  ആരംഭിക്കുമെന്ന് അറിയിച്ചത്‌ ഇതോടെയാണ് സമര സമിതി മെയ്‌ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്‌.

കൂടംകുളം നിലയം 40 ദിവസത്തിനകം

പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
ചെന്നൈ: നാല്‍പ്പത്‌ ദിവസത്തിനകം കൂടംകുളം

ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന

വാര്‍ത്ത വന്നതോടെ  ആണവ നിലയത്തിനെതിരെ

മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം

നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി

വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി

എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ

തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം

വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ്

എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്

ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച

പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍

തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍

നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും,

തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക്

തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം

അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ്

പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ്

എം. പുഷ്പരായന്‍ പറഞ്ഞു.

സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ

ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ്

എടുത്തിട്ടുള്ളത്‌. സമരമുഖത്തുള്ള 6,000ത്തോളം

പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു

56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍

കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട

സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും

സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍

പിന്‍വലിക്കാമെന്നും  സംസ്ഥാന സര്‍ക്കാര്‍

ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ

ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍

തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി

നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം

ആണവനിലയത്തിന്റെ പ്രവര്‍ത്തനം

ആരംഭിക്കുമെന്ന് അറിയിച്ചത്‌ ഇതോടെയാണ് സമര

സമിതി മെയ്‌ ഒന്ന് മുതല്‍ അനിശ്ചിതകാല

നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്‌.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010