Saturday, August 25th, 2012

വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി

water-conservation-epathram

ഐക്യരാഷ്ട്ര സഭ : ഇത്തവണ ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കടുത്ത വരള്‍ച്ചക്ക് സാദ്ധ്യതയുള്ളതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ഐക്യ രാഷ്ട്ര സഭ മുന്നൊരുക്കം തുടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ വർഷം ആവശ്യത്തിനു മഴ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടുന്നതിന് യു. എൻ. പദ്ധതി ആവിഷ്കരിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഈ വര്‍ഷം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 17 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മഴയുടെ കുറവ് ലോകത്തെ മൊത്തം കാര്‍ഷിക മേഖലയെ ബാധിക്കുമെന്നതിനാല്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തിനും കാരണമായേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ഇതിനകം തന്നെ നിരവധി ദുരന്തങ്ങള്‍ നാം കണ്ടു കഴിഞ്ഞെന്നും, ഇനിയും ഈ നില തുടര്‍ന്നാല്‍ പരിഹരിക്കാനാകാത്ത പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുമെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നീങ്ങണമെന്നും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു. എം. ഒ.) സെക്രട്ടറി ജനറല്‍ മിഖായേല്‍ ജെറാഡ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010