Saturday, June 4th, 2011

ജൈതാപൂര്‍ ആണവ പദ്ധതി നടപ്പിലാക്കും : ജയറാം രമേഷ്

jairam-ramesh-epathram

ബാംഗ്ലൂര്‍ : മഹാരാഷ്ട്രയിലെ ജൈതാപൂര്‍ ആണവ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് അറിയിച്ചു. ഇന്ത്യയിലെ ഊര്‍ജ്ജ കമ്മി പരിഹരിക്കാന്‍ ആണവ ഊര്‍ജ്ജത്തെ ആശ്രയിക്കാതെ വേറെ വഴിയില്ല. ഊര്‍ജ്ജ ആവശ്യത്തിന്റെ മൂന്നു ശതമാനം ഇന്ന് ആണവ ഊര്‍ജ്ജമാണ് നല്‍കുന്നത്. ഇത് 2020 ആവുന്നതോടെ ആറു ശതമാനവും 2030 ആവുന്നതോടെ 12 ശതമാനവും ആണവ ഊര്‍ജ്ജത്തില്‍ നിന്നും ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം എന്നും അദ്ദേഹം അറിയിച്ചു.

ജൈതാപൂര്‍ നിവാസികള്‍ക്കുള്ള നഷ്ട പരിഹാര പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പരിഹരിക്കും എന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം ആണവ ഊര്‍ജ്ജ കോര്‍പ്പൊറേഷന്‍ പ്രഖ്യാപിച്ചതിനു പുറമേ ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010