Thursday, January 3rd, 2013

ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്

gm-crops-epathram

ബംഗളൂരു : ജനിതക വിളകളിടെ പരീക്ഷണ കൃഷിയുടെ നിരോധനവും ബിടി ഭക്ഷ്യ വിളകൾക്ക് 10 വർഷത്തെ മോരട്ടോറിയവും പ്രഖ്യാപിക്കണം എന്ന് ഇവിടെ നടക്കുന്ന രണ്ടാമത് ഇന്ത്യൻ ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യമെമ്പാടും നിന്നുമുള്ള ശാസ്ത്രജ്ഞരും, പ്രകൃതി സം‌രക്ഷകരും, പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും മറ്റും പങ്കെടുത്ത ത്രിദിന സമ്മേളനം ജൈവ സാങ്കേതിക പ്രക്രിയകളും ഉത്പന്നങ്ങളും ജൈവ വൈവിദ്ധ്യ നിയമത്തിന് കീഴിൽ കൊണ്ടു വരേണ്ട ആവശ്യകതയെ എടുത്തു കാട്ടി.

ജനിതക വിളകളെ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെടുത്തരുത് എന്ന് ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. ജനിതക വിളകൾക്ക് അംഗീകാരം നൽകുവാനായി ലക്ഷ്യമിട്ട് രാജ്യത്ത് ജൈവ സാങ്കേതിക റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ഇപ്പോൾ നടക്കുന്ന ബിടി പരുത്തി കൃഷിയേയും അതുണ്ടാക്കുന്ന അനന്തര ഫലങ്ങളേയും പറ്റി 10 വർഷത്തോലം പഠനം നടത്തണം എന്നും എന്നിട്ട് സുരക്ഷിതമാണ് എന്ന് കണ്ടാൽ മാത്രമേ ഇത്തരം കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പാടുള്ളൂ എന്നും ജൈവ വൈവിദ്ധ്യ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010