Sunday, April 17th, 2011

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വ്യാപകമായി ഭ്രൂണഹത്യ

endosulfan-abdul-nasser-epathram

കാസര്‍ഗോഡ് : ഇനിയും ഈ വിഷമണ്ണിലേക്ക് അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട എന്ന വേദന ഉള്ളില്‍ പേറി എന്‍ഡോസള്‍ഫാന്‍ മേഖലയിലെ അമ്മമാര്‍ വ്യാപകമായി ഗര്‍ഭ ഛിദ്രത്തിനു വിധേയരാകുന്നു എന്ന് റിപ്പോര്‍ട്ട്. പലരും മംഗലാപുരത്ത്‌ എത്തിയാണ് ഇതിന് തയ്യാറാകുന്നത്. ഇനിയും ദുരിതം സഹിക്കാനായി ഒരു ജന്മം കൂടി എന്തിനു പിറക്കണം എന്ന ചിന്ത മൂലമാണ് ഓരോ അമ്മയും ഏറെ വിഷമത്തോടെ ആണെങ്കിലും ഭ്രൂണഹത്യക്കു സ്വയം തയ്യാറാകുന്നത്.

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വ്യാപകമായി ഭ്രൂണഹത്യ”

  1. Thajudeen says:

    നല്ല സം‌രഭം… എല്ലാ തരത്തിലുള്ള വിജയാശംസകളും നേരുന്നു. ഖത്തറില്‍ നിന്നുള്ള പക്ഷി നിരീക്ഷണ കുറിപ്പുകളും ചിത്രങ്ങളും അയക്കാം.

    താജുദ്ദീന്‍, ഖത്തര്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010