അയോദ്ധ്യയിലെ തർക്ക രഹിത ഭൂമി ഉടമ കൾ ക്ക് നൽകണം

January 30th, 2019

babri-masjid-aodhya-issue-ePathram ന്യൂഡല്‍ഹി : അയോദ്ധ്യയിൽ ബാബറി മസ്ജിദ് നിന്നി രുന്ന സ്ഥല ത്തിനു സമീപ മുള്ള 67 ഏക്കർ തർക്ക രഹിത ഭൂമി അതിന്റെ അവകാശി കൾ ക്കു തിരിച്ചു കൊടു ക്കുവാന്‍ അനു വദി ക്കണം എന്ന് കേന്ദ്ര സർ ക്കാർ സുപ്രീം കോടതി യിൽ.

അയോദ്ധ്യ യിലെ ഭൂമി തർക്ക കേസ് സുപ്രീം കോടതി യുടെ അഞ്ചംഗ ബെഞ്ച് ഹിയറിംഗിനു വെച്ച അവസര ത്തിലാണ് കേന്ദ്ര സര്‍ ക്കാരി ന്റെ ഈ നാടകീയ നീക്കം.

1993 ൽ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67. 703 ഏക്കറിൽ, ബാബറി മസ്ജിദ് നിന്നിരുന്ന 0. 313 ഏക്കർ ഒഴികെ യുള്ള 67. 390 ഏക്കർ അതിന്റെ ഉടമ കൾക്ക് തിരിച്ചു നൽകണം എന്നാണ് സർക്കാരി ന്റെ ആവശ്യം. ഇതില്‍ 67 ഏക്ക റിൽ 42 ഏക്കർ രാമ ജൻമ ഭൂമി ന്യാസ് കൈവശം വെച്ചി രിക്കു ക യാണ്.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവും ഉൾ പ്പെടെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകി ക്കൊ ണ്ടുള്ള അലഹബാദ് ഹൈ ക്കോടതി വിധിക്ക് എ തി രായ അപ്പീലു കളാണ് സുപ്രീം കോടതിക്ക് മുമ്പാകെ യുള്ളത്.

സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവക്ക് ആണ് ഭൂമി തുല്യ മായി വീതി ച്ചു നൽകി യത്. ഈ സ്ഥലവും 67 ഏക്കറിൽ ഉൾ പ്പെടുന്ന താണ്.

തർക്ക രഹിത മായ 67.390 ഏക്കർ ലഭിച്ചാൽ മാത്രമേ കേസിൽ ജയി ക്കുന്ന വർക്ക് തർക്ക ഭൂമി യിലേക്ക് എ ത്തു വാന്‍ എത്ര സ്ഥലം വരെ ആവശ്യ മാകും എന്നും കണ്ടെത്താന്‍ ആവുക യുള്ളൂ എന്നു മാണ് കേന്ദ്ര സർ ക്കാർ നൽകിയ അപേക്ഷ യിൽ ഉള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്

January 30th, 2019

supremecourt-epathram
ന്യൂഡല്‍ഹി : രാജ്യത്തെ കേന്ദ്രീയ വിദ്യാലയ ങ്ങ ളിലെ ഈശ്വര പ്രാർത്ഥന ഹിന്ദുമതവു മായി ബന്ധ പ്പെട്ട താണ് എന്നും അതി നാൽ സ്കൂളു കളിലെ പ്രാർത്ഥന നിർത്ത ലാക്കണം എന്നും ആവശ്യ പ്പെടുന്ന ഹർജി സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചി ലേക്ക് അയച്ചു. സർ ക്കാർ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ഏതെ ങ്കിലും ഒരു മത ത്തിന് പ്രചാരം കൊടുക്കുന്നത് ശരി യല്ല.

രാജ്യത്തെ 1,125 കേന്ദ്രീയ വിദ്യാലയ ങ്ങളിൽ പഠി ക്കുന്ന വിവിധ മത വിശ്വാസി കളായ കുട്ടി കളെല്ലാം ‘അസ തോമാ സദ്ഗമ യാ…’ എന്നു തുട ങ്ങുന്ന പ്രാർത്ഥനാ ഗാനം ആലപി ക്കേണ്ടി വരുന്ന തായി ചൂണ്ടി ക്കാണിച്ചു കൊണ്ട് മധ്യ പ്രദേശില്‍ നിന്നും അഡ്വ. വിനായക് ഷാ നൽ കിയ ഹർജി യാണ് സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചിലേക്ക് വിടുന്നത്.

പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നൽകിയ ഭരണ ഘടന നിലനില്‍ക്കെ ഏതെ ങ്കിലും ഒരു മതത്തി ന്റെ പ്രാർത്ഥനാ ഗാനം അടിച്ചേൽപ്പിക്കരുത് എന്നും ഹർജിയിൽ ആവശ്യ പ്പെട്ടു.

വിദ്യാർത്ഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തു ന്നതിന് പ്രാർത്ഥനകൾ തടസ്സം നിൽ ക്കുന്നു. പ്രതി ബന്ധ ങ്ങൾ തരണം ചെയ്യാൻ പ്രായോ ഗിക മാർഗ്ഗ ങ്ങൾ തേടു ന്നതിനു പകരം ദൈവ ത്തിൽ അഭയം തേടാ നാകും വിദ്യാർത്ഥി കൾ ശ്രമിക്കുക. ഇതു കുട്ടി കള്‍ക്ക് ദോഷം ചെയ്യും.

സർക്കാർ പണം മുടക്കുന്ന സ്കൂളു കളിലോ മറ്റു വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലോ ഏതെ ങ്കിലും ഒരു മത ത്തിനു പ്രചാരം നൽകു ന്നത് ശരിയല്ല എന്നും ഹർജി യിൽ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍

January 17th, 2019

supremecourt-epathram
ന്യൂഡൽഹി : ജീവന് ഭീഷണി ഉള്ളതിനാല്‍ പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോട തി യില്‍ ഹര്‍ജി നല്‍കി.

ഈ വര്‍ഷം ജനുവരി രണ്ടാം തിയ്യതിശബരി മല യില്‍ ദര്‍ശനം നട ത്തിയ തിനെ തുടര്‍ന്ന് വധ ഭീഷണി ഉള്ള തിനാല്‍ മുഴു വന്‍ സമയ സുരക്ഷ ആവശ്യ പ്പെട്ടാണ് ഇവർ ഹര്‍ജി നല്‍കി യത്.

പ്രായ ഭേദ മന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സുപ്രീം കോടതി വിധി യെ തുടര്‍ ന്നാണ് മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ, കോഴി ക്കോട് സ്വദേശി ബിന്ദു എന്നീ യുവതികള്‍ ശബരിമല യില്‍ ദര്‍ശനം നടത്തിയത്.

ഹര്‍ജി വെള്ളി യാഴ്ച പരിഗ ണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു

January 12th, 2019

ram-nath-kovind-14th-president-of-india-ePathram
ന്യൂഡല്‍ഹി : മുന്നാക്ക സമുദായ ങ്ങളില്‍ സാമ്പ ത്തിക മായി പിന്നാക്കം നില്‍ക്കുന്ന വര്‍ക്ക് തൊഴിൽ, വിദ്യാ ഭ്യാസ മേഖല കളിൽ 10 ശത മാനം സംവരണം നൽകുന്ന ബില്‍ ആണ് രാഷ്ട്ര പതി റാംനാഥ് കോവിന്ദ് ഒപ്പു വച്ചത്.

ഇതോടെ സംവരണ നിയമം പ്രാബല്യ ത്തിൽ വന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ചു വിജ്ഞാ പനം പുറ പ്പെടു വിച്ചു കഴിഞ്ഞു. സംവര ണത്തി നായി ഭരണ ഘടന യുടെ 15, 16 വകുപ്പു കളാണു ഭേദഗതി ചെയ്തത്. നിയമ നിർമ്മാണ ത്തി നുള്ള ഭരണ ഘടനാ പരമായ തടസ്സ ങ്ങൾ ഒഴി വാക്കു ന്നതാണു ഭേദ ഗതി.

മുന്നാക്ക വിഭാഗ ങ്ങളിൽ സാമ്പ ത്തിക മായി പിന്നാക്കം ആയവര്‍ക്കു സർക്കാർ ഉദ്യോഗ ത്തിലും സർക്കാർ-സ്വകാര്യ വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലും 10% സംവര ണത്തി നുള്ള താണു ഭേദഗതി. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്കു വ്യവസ്ഥ ബാധകമല്ല.

ലോക്സഭ യില്‍ മൂന്നി ന് എതിരെ 323 വോട്ടു കള്‍ക്കും രാജ്യ സ ഭയില്‍ ഏഴിന് എതിരെ 165 വോട്ടു കള്‍ക്കു മാണ് ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

November 28th, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.

എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.

‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.

എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി
Next »Next Page » പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക് »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine