കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

October 29th, 2017

chidambaram-epathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് കൂടുതൽ സ്വയം ഭരണാ ധികാരം നൽകണം എന്ന് കോൺഗ്രസ്സ് നേതാവ് പി. ചിദം ബരം. കശ്മീരി കളു മായി നടത്തിയ ചർച്ച യിലും സ്വയം ഭരണം അവര്‍ ആഗ്രഹി ക്കുന്നു എന്നാണ് മനസ്സി ലാക്കു വാ ൻ സാധി ച്ചത്.

തീവ്ര വാദ പ്രശ്ന ങ്ങൾ നില നിൽ ക്കുന്ന കശ്മീരിന് സ്വയം ഭരണം നൽകാം എന്നു കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ ത്തക രുടെ ചോദ്യ ത്തിന് ‘അതെ’ എന്നാണ് പി. ചിദം ബരം മറുപടി നല്‍കി യത്.

ഭരണ ഘടന യുടെ 370 – ആം വകുപ്പിനെ നമ്മള്‍ മാനി ക്കണം എന്നാണ് കശ്മീര്‍ താഴ് വര യിലെ ജന ങ്ങള്‍ ആഗ്ര ഹിക്കു ന്നത്. അതായത് സ്വതന്ത്ര ഭരണാധി കാര മാണ് അവര്‍ ആഗ്രഹി ക്കുന്നത്. അവിട ത്തെ ജന ങ്ങളു ടെ ആഗ്രഹ ത്തോട് താന്‍ യോജിക്കുന്നു എന്നും പി. ചിദം ബരം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

October 19th, 2017

tajmahal-symbol-of-love-ePathram
ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.

‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’

ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി

October 16th, 2017

bjp-leader-saroj-pandey-says-gouge-out-eyes-of-kerala-cpi-m-ePathram
അഹമ്മദാബാദ് : കേരള ത്തിലെ ആര്‍. എസ്സ്. എസ്സ്. പ്രവർത്ത കര്‍ക്കു നേരെ കണ്ണുരുട്ടി യാല്‍ സി. പി. എം. പ്രവര്‍ത്ത കരുടെ കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്ന് ബി. ജെ. പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ.

സി. പി. എം. ആക്രമണ ങ്ങളെ തുറന്നു കാട്ടുവാ നാണ് ബി. ജെ. പി. കേരള ത്തിൽ ജനരക്ഷാ യാത്ര നടത്തിയത്. കേരള ത്തിലെ ആർ. എസ്സ്. എസ്സ്. – ബി. ജെ. പി. പ്രവര്‍ ത്തകര്‍ക്കു നേരെ സി. പി. എമ്മു കാര്‍ ആക്രമ ത്തിന്നു മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്നാ യിരുന്നു പാണ്ഡെ യുടെ ഭീഷണി.

കുംഹാരി യില്‍ നടന്ന ഒരു ചടങ്ങിനു ശേഷം മാധ്യമ ങ്ങളോട് സംസാരി ക്കുക യായിരുന്നു സരോജ് പാണ്ഡെ.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനാധിപത്യ രീതി യില്‍ പ്രവര്‍ത്തിക്കണം എന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടും എന്നും മുന്‍ ലോക്‌ സഭ എം. പി. യും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമായ സരോജ് പാണ്ഡെ പറഞ്ഞു. കേരളവും ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർ ത്തിക്കണം. ഞങ്ങള്‍ ജനാധി പത്യ ത്തില്‍ വിശ്വ സിക്കുന്ന വരാണ്. ജനധിപത്യം തകര്‍ ക്കണം എങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ല എന്ന് കേരളവും ബംഗാളും മനസ്സി ലാക്കണം എന്നും അവർ ഭീഷണി മുഴക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്

October 16th, 2017

tajmahal-symbol-of-love-ePathram
ന്യൂഡൽഹി : ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും ഉത്തര്‍ പ്രദേശി ലെ സര്‍ദ്ധന യില്‍ നിന്നുള്ള എം. എൽ. എ. യുമായ സംഗീത് സോം.

താജ് മഹലിനെ ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാര പത്രിക യില്‍ നിന്നും യു. പി. സര്‍ക്കാര്‍ നീക്കം ചെയ്തി രുന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ടാണ് സംഗീത് സോം വിവാദ പരാര്‍ശ വുമായി രംഗത്തു വന്നി രിക്കു ന്നത്.

ഉത്തര്‍ പ്രദേശിന്റെ ടൂറിസം ബുക്ക്‌ ലെറ്റില്‍ നിന്നും താജ് മഹലിനെ നീക്കം ചെയ്തത് കുറെ ആളു കളെ വിഷ മിപ്പി ച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യ മാണ് അവ കാശ പ്പെടാനുള്ളത്. അതു നിർമ്മി ച്ച ഷാജഹാൻ ഹിന്ദു ക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്ര ഹിച്ചയാളും പിതാവിനെ കാരാഗൃഹ ത്തില്‍ അടച്ച യാ ളുമാണ്. ഇത്തര ക്കാർ നമ്മുടെ ഇന്ത്യന്‍ സംസ്‌കാര ത്തിന്റെ ഭാഗം ആണെങ്കില്‍ അത് സങ്കട മാണ്. ഈ ചരിത്രം ഞങ്ങള്‍ തിരുത്തും എന്നും സോം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിങ്കളും ചൊവ്വയും അഖിലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്ക്

October 5th, 2017

vehicle-loan-epathram
ന്യൂഡൽഹി : ചരക്കു സേവന നികുതി യും (ജി.എസ്.ടി.) ഇന്ധന വില വർദ്ധനവും ഗതാഗത മേഖല യില്‍ ഉണ്ടാ ക്കിയ പ്രശ്‌ന ങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യ പ്പെട്ട് ഓൾ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ ഗ്രസ്സ് (എ. ഐ. എം. ടി. സി.) ഒക്ടോബര്‍ 9, 10 തിയ്യതി കളില്‍ അഖി ലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്കിന്ന് ആഹ്വാനം ചെയ്തു.

എ. ഐ. എം. ടി. സി. ക്കു കീഴിൽ 93 ലക്ഷം ട്രക്കു കളും 50 ലക്ഷം ബസ്സുകളും ഉണ്ടെന്ന് സംഘടനാ നേതാ ക്കള്‍ അവ കാശ പ്പെട്ടു. ഓൾ ഇന്ത്യാ ട്രാന്‍ സ്പോര്‍ ട്ടേഴ്സ് വെല്‍ ഫെയർ അസോസ്സിയേഷനും സമരത്തെ പിന്തു ണക്കു ന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോട്ടു നിരോധനം കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി : അരുണ്‍ ഷൂരി
Next »Next Page » റിയല്‍ എസ്റ്റേറ്റ് മേഖല യെ ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും : അരുണ്‍ ജെയ്റ്റ്‌ലി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine