കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

May 21st, 2017

central-minister-rajnath-singh-ePathram
ന്യൂഡൽഹി : കശ്മീര്‍ പ്രശ്‌ന ത്തിന്ന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കി മിൽ ഒരു പൊതു റാലി യിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം. കശ്മീരും അവിടെയുള്ള ജന ങ്ങളും സംസ്കാരവും ഇന്ത്യ യുടേ താണ്. കശ്മീരില്‍ നിരന്തരം പ്രശ്‌ന ങ്ങളു ണ്ടാക്കി ഇന്ത്യ യെ അസ്ഥിര പ്പെടു ത്തുവാ നാണ് പാകി സ്ഥാന്‍ ശ്രമി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പരി ഹാരം കാണും എന്ന് പറഞ്ഞു എങ്കിലും ഏതു വിധ മുള്ള പരിഹാര മാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചി ക്കുന്നത് എന്ന് അദ്ദേഹം വ്യക്ത മാക്കി യിട്ടില്ല.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പി ക്കുന്നത് കള്ളപ്പണം തടയു വാന്‍ : കേന്ദ്ര സര്‍ക്കാര്‍

May 3rd, 2017

indian-identity-card-pan-card-ePathram
ന്യൂഡല്‍ഹി : കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പ ത്തിക സഹായ ങ്ങള്‍ തടയുന്നതും ലക്ഷ്യം വെച്ചാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി.

വ്യക്തി കളുടെ വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു ന്നതിന് ആധാറു മായി പാന്‍ കാര്‍ഡു കളെ ബന്ധിപ്പി ക്കേണ്ടത് ആവശ്യമാണ്. മയക്കു മരുന്ന് ഇട പാടു കള്‍ക്കും ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്കും വേണ്ടി യാണ് പ്രധാന മായും കള്ളപ്പണം ഉപ യോഗി ക്കുന്നത്.

സുരക്ഷിതവും ശക്തവു മായ സംവിധാനങ്ങ ളിലൂടെ മാത്രമേ വ്യാജ വിലാസ ങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവ ര്‍ ത്തന ങ്ങള്‍ തടയിടു വാനായി കഴിയൂ എന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതി യില്‍ വ്യക്തമാക്കി.

പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷി ക്കുന്നതിന് ആധാര്‍ നിര്‍ബന്ധം ആക്കി ക്കൊ ണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു കൊണ്ടുള്ള ഹര്‍ജി യിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്ത മാക്കി യത്.

രാജ്യത്ത് ആകെ 29 കോടി പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തി ട്ടുള്ളത്. ഇതില്‍ 10 ലക്ഷവും വ്യാജമാണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് അസാധു വാക്കിയിരുന്നു. ആധികാരി കതയും സുരക്ഷയും ഉറപ്പു വരുത്താന്‍ നില വിലുള്ള സംവിധാനം ആധാര്‍ കാര്‍ഡ് മാത്ര മാണ് എന്നും സര്‍ക്കാര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഷി കൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

April 30th, 2017

writing-on-currency-rupee-note-rbi-ePathram
മുംബൈ : മഷി കൊണ്ട് എഴുതിയതോ നിറം ഇളകിയതോ ആയ നോട്ടു കള്‍ മുഷിഞ്ഞ നോട്ടു കളായി കണക്കാക്കി തിരിച്ചെടു ക്കുവാന്‍ ബാങ്കു കള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

എഴുതിയ നോട്ടുകള്‍ പല ബാങ്കു കളും സ്വീകരി ക്കുന്നില്ല എന്നുള്ള പരാതിയെ തുടര്‍ന്നാണ് ആര്‍. ബി. ഐ. സര്‍ക്കുലര്‍ ഇറക്കി യിരി ക്കുന്നത്. റിസര്‍വ്വ് ബാങ്കി ന്റെ ‘ക്ലീന്‍ നോട്ട് പോളിസി’പ്രകാര മാണ് മഷി കൊണ്ട് എഴുതിയ നോട്ടു കള്‍ തിരിച്ചെടുക്കണം എന്ന് ആവശ്യ പ്പെട്ടിരി ക്കുന്നത്.

നോട്ടുകളില്‍ മഷി കൊണ്ട് എഴുതരുത് എന്ന് മുന്‍പ് നിര്‍ദ്ദേശം നല്‍കി യിരുന്നു. ബാങ്കിലെ ഉദ്യോഗ സ്ഥര്‍ക്ക് ഉള്ള തായിരുന്നു ഈ നിര്‍ദ്ദേശം എന്നാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്ത മാക്കി യിരിക്കുന്നത്.

tag :

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു

April 9th, 2017

airlines-india-epathram
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യു മ്പോള്‍ തിരി ച്ചറിയല്‍ വിവര ങ്ങള്‍ കൂടി ശേഖരി ക്കുവാനുള്ള ക്കാനുള്ള നട പടി യുടെ ഭാഗ മായി ആധാര്‍ അല്ലെങ്കില്‍ പാസ്സ് പോര്‍ട്ട് നിര്‍ബ്ബന്ധ മാക്കുന്നു.

യാത്രാ വിലക്കു പട്ടിക നടപ്പി ലാക്കു ന്നതിന്റെ ഭാഗ മായാണ് ഈ തീരുമാനം എന്നും തിരി ച്ചറിയല്‍ വിവര ങ്ങള്‍ കൂടി ശേഖരി ക്കു വാ നുള്ള ക്കാനുള്ള സംവിധാനം അടുത്ത മൂന്നു മാസത്തി നുള്ളില്‍ നടപ്പില്‍ വരുമെന്നും അറി യുന്നു.

പൊതു ജന അഭിപ്രായ രൂപീകരണത്തിനായി സിവില്‍ ഏവി യേഷന്‍ റിക്വയര്‍ മെന്റ് (സി. എ. ആര്‍.) കരട് രൂപം അടുത്ത ആഴ്ച യില്‍ പുറത്തിറക്കും. പൊതുജന ങ്ങള്‍ക്ക് 30 ദിവസം വരെ അഭിപ്രായ ങ്ങള്‍ അറിയിക്കാം.

കുറ്റ ങ്ങളുടെ തീവ്രത അനുസരിച്ച് യാത്രാ വിലക്കു പട്ടിക യിലുള്ള വരെ നാലായി തിരിക്കും. യാത്രാ വിലക്കിന്റെ കാലാ വധി ഉള്‍പ്പെടെ യുള്ള കാര്യ ങ്ങള്‍ ഇതു പ്രകാരം ആയിരിക്കും തീരു മാനിക്കുക.വിലക്കു പട്ടിക നടപ്പി ലാക്കു വാന്‍ എല്ലാ യാത്രി കരുടെ വ്യക്തി വിവരങ്ങളും അറി ഞ്ഞി രിക്കണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാര്‍ അല്ലെ ങ്കില്‍ പാസ്സ് പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ ഇത് നടപ്പി ലാക്കു വാനും സാധി ക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭക്ഷണ ശീലം ജീവിക്കു വാനുള്ള അവകാശത്തിന്റെ ഭാഗം : അലഹബാദ് ഹൈക്കോടതി

April 6th, 2017

supremecourt-epathram
അലഹബാദ് : എന്തു ഭക്ഷണം കഴിക്കണം എന്ന തും ഭക്ഷ്യ വസ്തുക്കളുടെ വിൽ പനയും ജീവി ക്കുവാ നുള്ള അവകാശ ത്തിന്റെ ഭാഗം എന്ന് അലഹ ബാദ് ഹൈ ക്കോട തി. ഉത്തര്‍ പ്രദേ ശില്‍ അറവു ശാല കള്‍ക്കും ഇറച്ചി ക്കട കള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാ ത്തതിന് എതിരെ വ്യാപാ രികള്‍ സമര്‍പ്പിച്ച ഹര്‍ജി പരി ഗണി ക്കവേ യാണ് കോടതി യുടെ ഈ പ്രസ്താവന.

ആരോഗ്യത്തിനു വേണ്ടി ഭക്ഷണം തെര ഞ്ഞെ ടുക്കു ന്നതിനെ തെറ്റാ യി കാണു വാനാകില്ല. ആരോഗ്യ കരമായ ഭക്ഷണം പൗരന്‍ മാര്‍ക്ക് ലഭ്യ മാക്കേ ണ്ടത് ഭരണ കൂട ത്തി ന്റെ ഉത്തരവാദിത്വം ആണെന്നും കോടതി ഉത്തരവില്‍ പറ യുന്നു. ഭക്ഷണ വുമായി ബന്ധ പ്പെട്ട കാര്യ ത്തില്‍ നിയമ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തടയുവാ നും നിയമം നടപ്പിലാ ക്കുവാനും കൃത്യ മായ പരി ശോധ നകള്‍ നടത്തണം.

ഭക്ഷണ ശീലവും അവ യുടെ വില്‍പ്പനയും ജീവിക്കു വാനുള്ള അവ കാശ ത്തിന്റെ ഭാഗ മാണ് എന്നും ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹി, സഞ്ജയ് ഹര്‍കൗലി എന്നി വരുള്‍ പ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ഉത്തർ പ്രദേശിലെ ഭക്ഷണ ശീലം വളർന്നു വിക സിച്ചതും ജീവിത ത്തിെൻറ ഭാഗ മാ യതും മതേതര സംസ്കാരം കൂടി ഉൾ ച്ചേർ ന്നു കൊ ണ്ടാ ണ് എന്നും അങ്ങനെ യാണ് എല്ലാ വിഭാഗം ജന ങ്ങ ളിലും അത് നില നിന്നു വരു ന്നത് എന്നും കോടതി നിരീ ക്ഷിച്ചു.

അനധി കൃത കശാപ്പു ശാല കൾ അടച്ചു പൂട്ടലും അവ യുടെ പ്രവർത്തനം നിയന്ത്രി ക്കലും ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാ ക്കലു മാണ് ലക്ഷ്യമിട്ടത് എന്നും സർക്കാർ പറഞ്ഞു. ഇറച്ചി യുടെ ഉപഭോഗം തടയലോ എല്ലാ ഇറച്ചി ക്കട കളും അടച്ചു പൂട്ടു കയോ തങ്ങളുടെ ലക്ഷ്യമല്ല എന്ന് സർക്കാർ കോടതി യിൽ ബോധി പ്പിച്ചു.

അനധികൃത അറവു ശാലകളും ഇറച്ചി ക്കടകളും നിയന്ത്രി ക്കുവാനുള്ള പദ്ധതിയെ ക്കുറിച്ചുള്ള വിശ ദാംശ ങ്ങൾ 10 ദിവസ ത്തിനുള്ളില്‍ സമര്‍പ്പി ക്കുവാനും യു. പി. സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി
Next »Next Page » ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine