തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.
- pma
വായിക്കുക: kerala-government-, വിദ്യാഭ്യാസം, സാമൂഹികം
കോഴിക്കോട് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാരുടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജം എന്ന് സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ.
കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റാസാ ഖാന്റെ ഔദ്യോ ഗിക പിന്‍ ഗാമി യായി നിയമി ച്ചിരി ക്കുന്നത് അദ്ദേഹ ത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റാസാ ഖാനെ യാണ്.
ഇക്കാര്യം ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറി യിച്ചു എന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലി ക്കുട്ടി മുസ്ലി യാര്‍, ഡോ. ബഹാ വു ദ്ദീന്‍ മുഹമ്മദ് നദ്വി എന്നി വര്‍ പ്രസ്താവിച്ചു.
അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തി യായി നിയമിച്ച തിന്റെ ഔദ്യോ ഗിക രേഖ കളും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ച് മാധ്യമങ്ങ ള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാം തീയ്യ തി മാത്ര മാണ് നിയമനം സംബ ന്ധിച്ച് ഔദ്യോ ഗിക തീരു മാനം കൈ ക്കൊണ്ടത്.
എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി യായി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്ലി യാരെ നിയമി ച്ചതായി കഴിഞ്ഞ മാസം മുത ലാണ് എ. പി. വിഭാഗം സുന്നി കള്‍ അവ കാശ പ്പെട്ടു തുട ങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അടക്കം വിവിധ കേന്ദ്ര ങ്ങളില്‍ സ്വീകരണ ചടങ്ങു കളും ഇതി ന്റെ പേരില്‍ സംഘടിപ്പി ച്ചിരുന്നു.
ലോകമെമ്പാടും പോയി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന രീതി യിലാണ് അബൂ ബക്കര്‍ മുസ്ലിയാര്‍ തന്നെ പരി ചയ പ്പെടുത്തു കയും ചെയ്യുന്നത്. ഇത് വിശ്വാ സികള്‍ തിരി ച്ചറി യണം എന്നും സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രറി കെ. ആലി ക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
- pma
വായിക്കുക: അഴിമതി, തട്ടിപ്പ്, മതം, വിവാദം, സാമൂഹികം, സാമ്പത്തികം
പ
പാലക്കാട് : ഗവണ്മെന്റ് ഇന്‍ഡസ്ട്രി യല്‍ ഇന്‍സ്റ്റി റ്റ്യൂട്ടു കളില്‍ (ഐ. ടി. ഐ.) പഠി ക്കുന്ന വര്‍ ക്ക് സംസ്ഥാന സര്‍ക്കാ രി ന്റെ സൗജന്യ ഇന്‍ഷ്വ റന്‍സ് പരി രക്ഷ നല്‍കും.
പാഠ്യ പദ്ധതി യുടെ ഭാഗ മായി പരിശീലന കാലത്തു സംഭവി ക്കുന്ന അപകട ങ്ങള്‍, മരണം എന്നിവ ക്കുള്ള സാദ്ധ്യത കള്‍ മുന്‍ നിറുത്തി യാണ് സൗജന്യ ഇന്‍ഷ്വ റന്‍സ് പരിരക്ഷ ഏര്‍ പ്പെടു ത്തുന്നത്.
പരിശീലന ത്തി നിടെ യുള്ള അപകട ങ്ങളില്‍ വലിയ തോതിലുള്ള അംഗ വൈകല്യം, മരണം എന്നിവ ക്ക് ഒരു ലക്ഷം രൂപ വരെ ആളോഹരി നഷ്ട പരി ഹാരം നല്‍കും. പദ്ധതിക്ക് സര്‍ ക്കാര്‍ ഭരണാനുമതി നല്‍കി യതോടെ ഈ വര്‍ഷം 28,000 വിദ്യാര്‍ത്ഥി കള്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ക്കു കീഴില്‍ വരും.
50 ലക്ഷം രൂപ യാണ് ഇതി നായി വക യിരു ത്തി യിരി ക്കുന്നത്. ന്യൂ ഇന്ത്യ അഷ്വു റന്‍സ് കമ്പനി ക്കാണ് പോളി സി യുടെ ചുമതല. ഈ പദ്ധതി നടപ്പാ ക്കുന്ന തോടെ പൂർണ്ണ മായും സര്‍ക്കാര്‍ സംരക്ഷ ണമുള്ള പോളിസി യായി രിക്കും ലഭിക്കുക.
നിലവിലെ വിദ്യാര്‍ത്ഥി കള്‍ക്കും പുതുതായി ചേരുന്ന വര്‍ക്കും ഇന്‍ഷ്വ റന്‍സ് കവ റേജ് ലഭിക്കും. അടുത്ത വര്‍ഷ ത്തോ ടെ പോളിസി തുക ഒരു ലക്ഷം രൂപ യിൽ നിന്നും മൂന്നു ലക്ഷ മായി ഉയര്‍ ത്തുവാനും ഉദ്ദേശ മുണ്ട്.
മുന്‍പ് ഇന്‍സ്റ്റി റ്റ്യൂട്ടു കള്‍ നേരിട്ടാണ് ഇന്‍ഷ്വ റന്‍സ് പോളിസി കള്‍ എടുത്തി രുന്നത്. ഇതിനുള്ള പണം കണ്ടെത്തി യിരുന്നത് ഐ. ടി. ഐ. കളുടെ പി. ടി. എ. ഫണ്ടു കളില്‍ നിന്നായിരുന്നു.
- pma
വായിക്കുക: kerala-government-, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം
തിരുവനന്തപുരം : നെടുമങ്ങാട് മഞ്ച ടെക്‌നി ക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷ ത്തേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പി ക്കുവാ നുള്ള അവ സാന തിയ്യതി മേയ് രണ്ട്. പ്രവേശന പരീക്ഷ മേയ് മൂന്നിന്. 60 കംപ്യൂ ട്ടറു കളുള്ള ഐ. ടി. ലാബ്, കായിക ക്ഷമത വര്‍ദ്ധിപ്പി ക്കുവാന്‍ മള്‍ട്ടി ജിം സൗകര്യ ത്തോടെ ഫിസി ക്കല്‍ എഡ്യൂക്കേഷന്‍ ലാബ് എന്നിവ സ്‌കൂളില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്ക് : +91 86 06 25 11 57, +91 94 00 00 64 60.
- pma
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം
തിരുവനന്തപുരം : മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്. ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യ മില്ലാ വകുപ്പു പ്രകാരം കേസ്.
ആറ്റിങ്ങല്‍ മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്ര ന്റെ പ്രകടന പത്രിക പ്രകാശന ച്ചട ങ്ങിൽ പ്രസംഗി ക്കവേ ബാലാ ക്കോട്ടിലെ സൈനിക നട പടി യെ ക്കുറി ച്ചുള്ള പരാമർശ ങ്ങളാണ് വിവാദം ആയത്.
ബാലാക്കോട്ട് ആക്രമണം കഴിഞ്ഞ് എത്തിയ ഇന്ത്യന്‍ സൈന്യ ത്തോട്, മരിച്ച ഭീകരരുടെ എണ്ണ വും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി യും പിണ റായി യും ചോദിച്ചു എന്ന വിമര്‍ശന ത്തോടെ യാണ് ശ്രീധരന്‍ പിള്ള വിവാദം പരാമര്‍ശം നടത്തിയത്.
”ഇസ്‌ലാം ആകണമെങ്കിൽ ചില അടയാള മൊക്കെ യുണ്ടല്ലോ. വസ്ത്ര മൊക്കെ മാറ്റി നോക്കി യാലേ അറി യാൻ പറ്റൂ.’ ശ്രീധരൻ പിള്ള യുടെ പരാമർശം പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് തെര ഞ്ഞെടുപ്പ് കമ്മീ ഷൻ ഹൈ ക്കോ ടതി യിൽ വ്യക്തമാക്കിയിരു
- pma
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, തിരഞ്ഞെടുപ്പ്, മതം, വിവാദം, സാമൂഹികം