താറാവു കള്‍ നീന്തു മ്പോള്‍ വെള്ള ത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിക്കും : ബിപ്ലബ് ദേബ്

August 29th, 2018

ducks-raise-oxygen-level-in-water-says-biplab-kumar-deb-ePathram
അഗർത്തല : താറാവു കൾ വെള്ള ത്തിലൂടെ നീന്തു മ്പോൾ ജലാ ശയ ങ്ങളി ലെ ഓക്സി ജന്റെ അളവ് വര്‍ദ്ധിക്കും എന്നുള്ള പുതിയ കണ്ടെ ത്തലു മായി ത്രിപുര മുഖ്യ മന്ത്രി ബിപ്ല ബ് കുമാർ ദേബ് രംഗത്ത്.

താറാവു കള്‍ നീന്തു മ്പോള്‍ ജലം പുന ചംക്രമണം ചെയ്യ പ്പെടു കയും ഇതി ലൂടെ ജലാ ശയ ങ്ങളില്‍ മത്സ്യ സമ്പ ത്ത് വര്‍ദ്ധി ക്കും എന്നും അദ്ദേഹം അവ കാശ പ്പെടുന്നു.

തടാകത്തിനു സമീപം താമസി ക്കുന്ന വര്‍ ക്ക് 50,000 താറാവു കുഞ്ഞു ങ്ങളെ വിത രണം ചെയ്യും. ഇതു ഗ്രാമീണ സമ്പദ് വ്യവ സ്ഥയുടെ ഉയർ ച്ചക്കു കാരണം ആവു കയും മീന്‍ പിടുത്ത ക്കാര്‍ക്കു ഗുണ കര മാവു കയും ചെയ്യും എന്നും മുഖ്യ മന്ത്രി പറഞ്ഞു. രുദ്ര സാഗര്‍ തടാക ത്തില്‍ നടന്ന ‘നീർമഹൽ ഫെസ്റ്റിവൽ ബോട്ട് റേസ്’ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കു കയാ യി രുന്നു ബിപ്ലബ് ദേബ്.

ഗ്രാമീണ സംസ്‌കാ രത്തി ന്റെ ഭാഗ മായി രുന്നു താറാവു കളെയും കോഴി കളെയും വളര്‍ത്തുക എന്നത്. കഴിഞ്ഞ 25 വര്‍ഷ ത്തോള മായി ഈ സംസ്‌കാരം ഇല്ലാ തായി. ഒരു വീട്ടില്‍ അഞ്ച് താറാവു കളെ എങ്കിലും വളര്‍ ത്തണം. ഇതി ലൂടെ കുട്ടി കള്‍ക്ക് കൂടുതല്‍ പോഷക മൂല്യ ങ്ങള്‍ ലഭി ക്കും എന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റ ലൈറ്റും ഉണ്ടായിരുന്നു  എന്നുള്ള ശാസ്ത്ര വിരുദ്ധ മായ കാര്യങ്ങള്‍ ആധികാരികം എന്ന രീതി യില്‍ പറഞ്ഞു കൊണ്ടും അടിസ്ഥാന മില്ലാത്ത പ്രസ്താ വ നകളും മണ്ട ത്തര ങ്ങളും വിളിച്ച് പറഞ്ഞു കൊണ്ട് വിവാദ ങ്ങൾ ഉണ്ടാക്കി യിട്ടു ണ്ട് ബിപ്ലബ് ദേബ്.

ബ്രിട്ടീഷു കാരോ ടുള്ള പ്രതിഷേധമായി രവീന്ദനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തു എന്നും ചൈനീസ് സഞ്ചാരി യായ ‌ഹുയാൻ സാങ് ഒരു പത്ര പ്രവര്‍ത്ത കനായി രുന്നു എന്നും ഉള്ള ചരിത്ര വിരുദ്ധ മായ പ്രസ്താ വന കളും അദ്ദേഹം നടത്തി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

രാജ്യം കേരള ത്തിനോട് ഒപ്പം : പ്രധാന മന്ത്രി നരേന്ദ്ര മോഡി

August 26th, 2018

narendra modi-epathram
ന്യൂഡല്‍ഹി : പ്രളയ ക്കെടുതിയില്‍ യാതന അനു ഭവി ക്കുന്ന കേരള ത്തിലെ ജനങ്ങൾ ക്കൊപ്പം എല്ലാ ഇന്ത്യ ക്കാരും ചേര്‍ന്ന് നില്‍ ക്കുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. അതി ജീവന ത്തിനായി പോരാടുന്ന കേരള ജനത യുടെ ആത്മധൈര്യം സ്തുത്യര്‍ഹം എന്നും അദ്ദേഹം അഭിനന്ദിച്ചു.

ജീവിത ത്തിന്റെ നാനാ തുറ കളിൽ നിന്നുള്ള ജനങ്ങൾ കേരളീ യർക്കു പിന്തുണ യുമായി രംഗത്ത് എത്തി യതാ യും പ്രതി മാസ റേ‍ഡി യോ പ്രഭാ ഷണ പരി പാടി യായ ‘മൻ കി ബാത്തി’ലൂടെ അദ്ദേഹം പറഞ്ഞു.

കേരള ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ രക്ഷാ പ്രവർ ത്തനം നടത്തുന്ന സൈനിക രെയും മറ്റ് രക്ഷാ പ്രവർത്ത കരെയും പ്രധാന മന്ത്രി അഭി നന്ദിച്ചു.

അതിജീവന ത്തിനുള്ള ശ്രമ ങ്ങളില്‍ രാജ്യം കേരള ത്തോട് ഒപ്പമുണ്ട്. ഓണ വേളയില്‍ കേരള ത്തിന് സ്വാഭാവിക ജീവിത ത്തി ലേക്ക് തിരികെ വരാനും പുരോഗതി യുടെ പാത യിലൂടെ മുന്നോട്ടു പോകു വാനും കഴിയട്ടെ എന്നും മന്‍ കി ബാത്തില്‍ ആശം സിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ജലനിരപ്പ് 139 അടി യാക്കി കുറക്കണം : സുപ്രീം കോടതി

August 24th, 2018

supremecourt-epathram
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി കുറക്കണം എന്ന് സുപ്രീം കോടതി വിധി.

ഈ മാസം 31 വരെ അണ ക്കെട്ടിലെ ജല നിരപ്പ് 139 അടി യാക്കി നിർത്തണം എന്നും സംയുക്ത മേൽ നോട്ട സമിതി യുടെ തീരുമാനം ഇരു സംസ്ഥാന ങ്ങളും നടപ്പാക്കി സഹ കരി ച്ചു മുന്നോട്ടു പോകണം എന്നും കോടതി നിർദ്ദേ ശിച്ചു.

സുപ്രീം കോടതി നൽകിയ നിർദ്ദേശം അനുസരി ച്ചാണു ദുരന്ത നിവാരണ നിയമ പ്രകാരം മുല്ല പ്പെരി യാർ അണ ക്കെട്ടി നായി രൂപീ കരിച്ച ഉപ സമിതി യോഗം ചേർന്നത്.

മുല്ലപ്പെരിയാർ പ്രശ്നവും കേരള ത്തിലെ പ്രളയ ദുരി താശ്വാസ നടപടി കളും സുപ്രീം കോടതി വീണ്ടും പരി ശോധിച്ച പ്പോഴാണ് ഇത്തരം ഒരു നിർദ്ദേശം നൽകി യത്.

ജലനിരപ്പ് 142 അടിയായി നില നിർത്തണം എന്നുള്ള തമിഴ് നാടിന്റെ ആവശ്യം അംഗീ കരി ക്കാവുന്ന സാഹ ചര്യ മല്ല നിലവിലുള്ളത് എന്നുള്ള കേരള ത്തിന്റെ നില പാടിനെ കോടതി അംഗീ കരി ക്കുക യാണ് ഉണ്ടായത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേരള ത്തിന്റെ ആരോപണ ങ്ങള്‍ തള്ളി തമിഴ്‌നാട്

August 24th, 2018

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ കേരളം സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തി ലെ ആരോ പണ ങ്ങള്‍ തമിഴ്‌ നാട് സര്‍ക്കാര്‍ തള്ളി.

എണ്‍പത് അണക്കെട്ടു കളില്‍ നിന്ന് ഒഴുക്കിയ വെള്ള വും കനത്ത മഴയു മാണ് കേരള ത്തിലെ പ്രളയത്തിനു കാരണം എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.

കേരള ത്തില്‍ ഉണ്ടായ പ്രളയ ത്തിന്റെ കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌ നാട് തുറന്നു വിട്ടത് എന്നായിരുന്നു കേര ളം സുപ്രീം കോടതി യില്‍ സത്യ വാങ് മൂ ലം നല്‍കി യിരു ന്നത്. അണ ക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കാതി രി ക്കു വാന്‍ കേരളാ സര്‍ ക്കാര്‍ മനഃ പൂര്‍വം തെറ്റായ വിവര ങ്ങള്‍ നല്‍കുക യായിരുന്നു എന്നും പളനി സ്വാമി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

August 22nd, 2018

logo-government-of-india-ePathram

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തന ങ്ങളും പുനരധി വാസവും   നടപ്പി ലാക്കുവാ നുള്ള ശേഷി ഉണ്ടെന്ന താണ് ഇന്ത്യ സമീപ കാലത്ത് സ്വീകരി ച്ചിട്ടുള്ള നില പാട്.

യു. എ. ഇ. എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും കേരള ത്തിന് നല്‍കും എന്നറി യിച്ചി രുന്നു. സഹായം വാഗ്ദാനം ചെയ്ത രാജ്യ ങ്ങളെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറി യിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കേരളത്തി ന്റെ പുനരുദ്ധാരണ ത്തിനു അപ ര്യാപ്ത മാണ് എന്നിരിക്കെ കേരള ത്തെ പ്രതി സന്ധി യിലാക്കു ന്നതാണ് കേന്ദ്ര തീരുമാനം.

2004 ന് ശേഷം വിദേശ രാജ്യ ങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സി കളില്‍ നിന്നോ സമ്പത്തിക മായോ അല്ലാതെ യോ ഉള്ള സഹായങ്ങള്‍ സ്വീക രി ച്ചിട്ടില്ല. കേരള ത്തിന് സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യ ങ്ങള്‍ ക്കും നന്ദി അറി യി ച്ചിട്ടുണ്ട് എങ്കിലും പതിനഞ്ച് വര്‍ഷ മായി തുട രുന്ന നയം മാറ്റേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറ യുന്നത്.

വിദേശ രാജ്യ ങ്ങളുടെ യും വിദേശ ഏജന്‍സി കളു ടെയും സഹായം സ്വീകരി ക്കേണ്ട തില്ല എന്ന നയം കേരള ത്തിനു വേണ്ടി മാറ്റുക യില്ല എന്ന നിലപാട് ആണ് കേന്ദ്ര ത്തിനുള്ളത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി
Next »Next Page » കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine