താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍

October 19th, 2017

tajmahal-symbol-of-love-ePathram
ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.

‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’

ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്

October 16th, 2017

tajmahal-symbol-of-love-ePathram
ന്യൂഡൽഹി : ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും ഉത്തര്‍ പ്രദേശി ലെ സര്‍ദ്ധന യില്‍ നിന്നുള്ള എം. എൽ. എ. യുമായ സംഗീത് സോം.

താജ് മഹലിനെ ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാര പത്രിക യില്‍ നിന്നും യു. പി. സര്‍ക്കാര്‍ നീക്കം ചെയ്തി രുന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ടാണ് സംഗീത് സോം വിവാദ പരാര്‍ശ വുമായി രംഗത്തു വന്നി രിക്കു ന്നത്.

ഉത്തര്‍ പ്രദേശിന്റെ ടൂറിസം ബുക്ക്‌ ലെറ്റില്‍ നിന്നും താജ് മഹലിനെ നീക്കം ചെയ്തത് കുറെ ആളു കളെ വിഷ മിപ്പി ച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യ മാണ് അവ കാശ പ്പെടാനുള്ളത്. അതു നിർമ്മി ച്ച ഷാജഹാൻ ഹിന്ദു ക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്ര ഹിച്ചയാളും പിതാവിനെ കാരാഗൃഹ ത്തില്‍ അടച്ച യാ ളുമാണ്. ഇത്തര ക്കാർ നമ്മുടെ ഇന്ത്യന്‍ സംസ്‌കാര ത്തിന്റെ ഭാഗം ആണെങ്കില്‍ അത് സങ്കട മാണ്. ഈ ചരിത്രം ഞങ്ങള്‍ തിരുത്തും എന്നും സോം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റിയല്‍ എസ്റ്റേറ്റ് മേഖല യെ ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും : അരുണ്‍ ജെയ്റ്റ്‌ലി

October 12th, 2017

arun_epathram
വാഷിംഗ്‌ടൺ : രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല യേയും ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും എന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി പിരി വിന് ഏറ്റവും സാദ്ധ്യത യുള്ള മേഖല യാണ് ഇതെന്ന് തിരി ച്ചറി ഞ്ഞ തിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റി നെയും ജി. എസ്. ടി. ക്ക് കീഴില്‍ കൊണ്ടു വരുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖല യില്‍ 12 ശതമാനം എങ്കിലും ജി. എസ്. ടി. ചുമത്താം. എന്നിട്ടു പോലും ഈ മേഖല ഇപ്പോള്‍ ജി. എസ്. ടി. യില്‍ ഉള്‍പ്പെടുന്നില്ല എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വാഷിംഗ് ടണ്ണിലെ ഹാര്‍വാര്‍ഡ് യൂണി വേഴ്‌സിറ്റി യില്‍ നടന്ന ശില്പ ശാല യില്‍ പങ്കെടു ത്ത് സംസാരി ക്കുക യായിരുന്നു ധനമന്ത്രി.

ഭൂമി ഇടപാടിനെ ജി. എസ്. ടി. ക്ക് കീഴില്‍ കൊണ്ടു വന്നാല്‍ അത് ഭൂമി വാങ്ങുന്ന വര്‍ക്ക് ഏറെ ഗുണം ചെയ്യും എന്നും നവംബര്‍ 9 ന് ഗുവാ ഹാട്ടി യില്‍ നടക്കുന്ന യോഗ ത്തില്‍ വിഷയം ചര്‍ച്ച ചെയ്യും എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോട്ടു നിരോധനം കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി : അരുണ്‍ ഷൂരി

October 4th, 2017

banned-rupee-note-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ നോട്ട് നിരോധനം എന്ന് ബി. ജെ. പി. നേതാ വും മുൻ കേന്ദ്ര മന്ത്രി യും മുതിർന്ന മാധ്യമ പ്രവർ ത്ത കനു മായ അരുൺ ഷൂരി. സര്‍ക്കാര്‍ വിഡ്ഢിത്തമാണ് ചെയ്തത്. കള്ളപ്പണം ഉണ്ടാ യിരുന്ന വര്‍ക്ക് അതു വെളു പ്പി ക്കുവാന്‍ കഴി ഞ്ഞു.

നോട്ട് അസാധുവാക്കല്‍ വിഷയ ത്തില്‍ മുന്‍ ധന കാര്യ മന്ത്രി യശ്വന്ത് സിന്‍ഹ യുടെ വിമർശന ത്തിനു പിന്നാലെ യാണ് അരുണ്‍ ഷൂരി യുടെ യും പ്രതികരണം. രാജ്യം ഇന്നു നേരിടുന്ന സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണം നോട്ട് അസാധു വാക്കല്‍ പദ്ധതി യും തുടർന്നു നടപ്പിലാ ക്കിയ ചരക്കു സേവന നികുതി (ജി. എസ്.ടി.) യും ആണെന്ന് അരുൺ ഷൂരി ആരോപിച്ചു.

വളരെ പ്രധാന പ്പെട്ട നികുതി പരിഷ്കാരം ഏറ്റവും മോശ മായ രീതി യിലാണ് നടപ്പി ലാക്കി യത്. മൂന്ന് മാസ ത്തിനിടെ ഏഴ് തവണ യാണ് ജി. എസ്. ടി. നിയമ ങ്ങൾ ഭേദഗതി ചെയ്തത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത പ്രതി സന്ധി യില്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ അവ കാശ പ്പെടു ന്നതു പോലെ എളുപ്പ ത്തില്‍ അത് കര കയറു കയില്ല എന്നും അരുണ്‍ ഷൂരി അഭിപ്രായ പ്പെട്ടു.

നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യ ത്തിന് സാദ്ധ്യത ഉണ്ടാക്കും എന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി യും മുന്നറി യിപ്പു നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോട്ടുകള്‍ മാറ്റി എടുക്കുവാന്‍ പ്രവാസി കള്‍ക്ക് ഇനി അവസരമില്ല : സുഷമാ സ്വരാജ്

September 28th, 2017

banned-rupee-note-ePathram
ന്യൂയോര്‍ക്ക് : കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500,1000 രൂപ യുടെ നോട്ടു കൾ മാറ്റി എടുക്കു വാന്‍ പ്രവാസി ഇന്ത്യ ക്കാര്‍ക്കും ഇന്ത്യന്‍ വംശ ജര്‍ക്കും ഇനി അവസരം നല്‍കില്ല എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

അസാധു നോട്ടുകള്‍ മാറ്റി എടുക്കുവാനായി പ്രവാസി ഇന്ത്യ ക്കാര്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കി യിരുന്നു. എന്നാല്‍ വിദേശ പൗരത്വ മുള്ള ഇന്ത്യന്‍ വംശ ജര്‍ക്ക് ഇതിനുള്ള അവ സരം നല്‍കി യിരുന്നില്ല.

അസാധു നോട്ടുകള്‍ മാറ്റി വാങ്ങാനോ അക്കൗ ണ്ടു കളില്‍ നിക്ഷേപി ക്കുവാനോ ഇനി ആര്‍ക്കും അവസരം നല്‍കുകയില്ലാ എന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈ സേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജി. ഒ. പി. ഐ. ഒ.) പ്രതിനിധി കളു മായി നടത്തിയ കൂടി ക്കാഴ്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ
Next »Next Page » പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന »



  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine