Tuesday, June 17th, 2014

ഏതു റോളും അഭിനയിക്കാൻ തയ്യാർ : സുരാജ് വെഞ്ഞാറമൂട്

indian-media-abudhabi-suraj-pma-rahiman-ePathram
അബുദാബി : ഏതു തരം റോളുകളും ചെയ്യാനുള്ള ആർജ്ജവം തനിക്കുണ്ടായത് ജീവിത അനുഭവ ങ്ങളും മിമിക്രി ജീവിത ത്തിലെ നിരീക്ഷണ ങ്ങളും ആണെന്ന് ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട്.

മിമിക്രി എന്ന കല തന്റെ കയ്യിലുള്ളതു കൊണ്ടു തന്നെ യാണ് ഇന്ത്യന്‍ സിനിമ യില്‍ തനിക്കും എന്തെങ്കിലും നേടാനായത്.

ചെയ്തു ഫലിപ്പിക്കാൻ ഏറെ പ്രയാസം ഹാസ്യാഭിനയ മാണ്. അത് കൊണ്ട് തന്നെ മികച്ച ഹാസ്യ നടൻ എന്ന സംസ്ഥാന അവാർഡ്, ദേശീയ അവാർഡിനോ ടൊപ്പം തന്നെ ഏറെ വിലപ്പെട്ട താണ്‌ എന്ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) നടത്തിയ മുഖാമുഖം പരിപാടി യിൽ സുരാജ് പറഞ്ഞു.

suraj-venjaramoodu-with-ima-2014-ePathram

‘പേരറിയാത്തവര്‍’ എന്ന സിനിമക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘’വലിയ ചിറകുള്ള പക്ഷികള്‍” എന്ന സിനിമ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയം അവതരിപ്പിക്കുന്നു.

ഈ ചിത്ര ത്തില്‍ ഒരു മന്ത്രി യുടെ വേഷത്തില്‍ അഭിനയി ക്കുന്നുണ്ട്. ആ മേഖല യിലെ വീടു കളിൽ സന്ദർശിച്ച പ്പോൾ വലിയ വേദന തോന്നി. പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവർത്ത കരുടെയും സംഘടന കളുടെയും ശ്രദ്ധയും സഹായവും അവിടത്തെ ജനങ്ങളിൽ എത്തണ മെന്നും സുരാജ് സൂചിപ്പിച്ചു.

സിനിമ യിൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസ മില്ലാതെ ഏതു റോളുകളും സ്വീകരിക്കും. എന്നാൽ തനിക്കു അതിൽ എന്തെങ്കിലും ചെയ്യാൻ സാധി ക്കണം.

മലയാള ത്തിലെ എല്ലാ നടന്‍മാരുമായും വിവിധ റോളു കളിലും ഭാവ ങ്ങളിലും അഭിനയി ക്കാന്‍ അവസരം ലഭിച്ചതും വലിയ നേട്ടമായി കാണുന്നു.

ഇപ്പോഴും മിമിക്രി വേദി കളിൽ സജീവമാണ്. ദേശീയ അവാര്‍ഡ് ജേതാവെന്ന നിലയിലും ഈ നിലപാടില്‍ മാറ്റമില്ല. സിനിമ യിൽ ഏതു തരം റോളുകളും ചെയ്യാ നുള്ള ആർജ്ജവം തനിക്കു ണ്ടായത് ജീവിത അനുഭവ ങ്ങളും മിമിക്രി ജീവിത ത്തിലെ നിരീക്ഷണ ങ്ങളും തന്നെ യാണ്.

കഴിഞ്ഞ ഒന്‍പതു വര്‍ഷ ത്തിനകം 190 പടത്തിലാണ് അഭിനയിച്ചത്. ഇന്ത്യ യിലെ മികച്ച സംവി ധായക രോടൊപ്പം പ്രവർത്തി ക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യ മാണ്.

ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് ബൊക്കെ നല്‍കി സുരാജിനെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം, ടി. പി. ഗംഗാധരന്‍, മുഹമ്മദ്‌ റഫീഖ്, പി. എം. അബ്ദുൽ റഹിമാൻ, ജോണി ഫൈൻ ആർട്സ് എന്നിവര്‍ പ്രസംഗിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

Comments are closed.


«
«



  • ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും
  • ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും
  • കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു
  • പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
  • വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു
  • കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
  • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്
  • ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം
  • റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
  • വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
  • കരീം വടക്കയിലിനു യാത്രയയപ്പ് നൽകി
  • ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം
  • ഫാമിലി കണക്ട് : പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവും
  • കെ. എം. സി. സി. കരിയർ ഗൈഡൻസ് മീറ്റ്
  • അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ ഞായറാഴ്ച
  • കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
  • മലയാളം മിഷൻ അദ്ധ്യാപക പരിശീലനവും പ്രവേശനോത്സവും കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine