Monday, July 9th, 2012

സലാല യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

salalah-death-victims-nishad-jithin-ePathram
സലാല : ഒമാനിലെ സലാല യില്‍ അരുവി യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

എറണാകുളം കളമശ്ശേരി കൊട്ടമനക്കാട്ടില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ നിഷാദ് (24), കൊല്ലം ഇടമണ്‍ ഷാജി സദന ത്തില്‍ പരേതനായ സോമ രാജന്റെ മകന്‍ ജിതിന്‍ (23) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ സുഹൃത്തു ക്കള്‍ക്കൊപ്പം വാദി ദര്‍ബാത് എന്ന അരുവി യില്‍ കുളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.

അരുവി യിലെ ചളിയില്‍ പൂണ്ടുപോയ നിഷാദിനെ രക്ഷിക്കാന്‍ ചാടിയ ജിതിനും ചളിയില്‍ പൂണ്ടു പോവുക യായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സിവില്‍ ഡിഫന്‍സാണ് അരുവി യില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. താഖ ആശുപത്രിയില്‍ എത്തിച്ച മൃതദേഹ ങ്ങള്‍ പിന്നീട് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യിലേക്ക് മാറ്റി.

നൂറു കണക്കിന് ആളുകളാണ് ഇവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിഷാദിന്റെ മയ്യിത്ത് നിസ്കാരം നടന്നു. സലാല യിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മരിച്ച ഇരുവരും സലാല നമ്പര്‍ ഫൈവിലെ ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപന ങ്ങളിലെ ജീവന ക്കാരാണ്. ഒരുവര്‍ഷം മുമ്പ് ജോലിക്കത്തെിയ നിഷാദ് വിസ റദ്ദാക്കി ഈമാസം നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ദുരന്തം. രണ്ടുവര്‍ഷം മുമ്പാണ് ജിതിന്‍ സലാല യില്‍ എത്തിയത്.

തിങ്കളാഴ്ച രാവിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവള ങ്ങളില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ജന്മ ദേശങ്ങളില്‍ സംസ്കരിക്കും.

– അയച്ചു തന്നത് : ബിജു

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine