
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പൊതു മാപ്പി ലൂടെ രാജ്യം വിടുന്ന വർക്ക് താമസ കുടിയേറ്റ വകുപ്പു മായി ബന്ധപ്പെട്ട എല്ലാ പിഴ കളും ഒഴിവാക്കും എന്നും അനധി കൃത താമസ വുമായി ബന്ധപ്പെട്ട എല്ലാ കേസു കളും മാനുഷിക പരിഗണന യില്‍ തീർപ്പാക്കും എന്നും ഫെഡറൽ അഥോ റിറ്റി ഫോർ എെഡൻ്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് അധി കൃതര്‍ അറിയിച്ചു.
ആഗസ്റ്റ് മാസത്തില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നത് ഒക്ടോബർ 30 ന് അവ സാനി ക്കുവാ നി രിക്കെ നവംബർ 30 വരേ ക്കും കാലാവധി നീട്ടി നൽകി യിരുന്നു.
ദേശീയ ദിന ആഘോഷങ്ങളും സായിദ് വര്‍ഷ ആചര ണവും പ്രമാണിച്ച് വീണ്ടും ഒരു മാസ ത്തേക്ക് കൂടി പൊതു മാപ്പ് കാലാവധി നീട്ടി നൽകി യതോടെ ഇന്ത്യ ക്കാർ അടക്കമുള്ള വിദേശിക ളായ അന ധി കൃത താമസ ക്കാർക്ക് തങ്ങളുടെ താമസം നിയമ വിധേയ മാക്കു വാ നും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും ഉള്ള അവസരമാണ്.



ദുബായ് : തല യില്‍ പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരു ങ്ങിയ ഓറിക്സ് (അറേ ബ്യൻ മാൻ) നടക്കു വാന്‍ പോലും വിഷമിക്കുന്നതു കണ്ടെ ത്തിയ ദുബായ് കിരീട അവകാശി യും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം, ഒാറിക്സിനെ രക്ഷപ്പെടു ത്തു ന്നതി ന്റെ വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളില്‍ വൈറലായി.





























