Monday, July 9th, 2012

സലാല യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

salalah-death-victims-nishad-jithin-ePathram
സലാല : ഒമാനിലെ സലാല യില്‍ അരുവി യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

എറണാകുളം കളമശ്ശേരി കൊട്ടമനക്കാട്ടില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ നിഷാദ് (24), കൊല്ലം ഇടമണ്‍ ഷാജി സദന ത്തില്‍ പരേതനായ സോമ രാജന്റെ മകന്‍ ജിതിന്‍ (23) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ സുഹൃത്തു ക്കള്‍ക്കൊപ്പം വാദി ദര്‍ബാത് എന്ന അരുവി യില്‍ കുളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.

അരുവി യിലെ ചളിയില്‍ പൂണ്ടുപോയ നിഷാദിനെ രക്ഷിക്കാന്‍ ചാടിയ ജിതിനും ചളിയില്‍ പൂണ്ടു പോവുക യായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സിവില്‍ ഡിഫന്‍സാണ് അരുവി യില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. താഖ ആശുപത്രിയില്‍ എത്തിച്ച മൃതദേഹ ങ്ങള്‍ പിന്നീട് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യിലേക്ക് മാറ്റി.

നൂറു കണക്കിന് ആളുകളാണ് ഇവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിഷാദിന്റെ മയ്യിത്ത് നിസ്കാരം നടന്നു. സലാല യിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മരിച്ച ഇരുവരും സലാല നമ്പര്‍ ഫൈവിലെ ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപന ങ്ങളിലെ ജീവന ക്കാരാണ്. ഒരുവര്‍ഷം മുമ്പ് ജോലിക്കത്തെിയ നിഷാദ് വിസ റദ്ദാക്കി ഈമാസം നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ദുരന്തം. രണ്ടുവര്‍ഷം മുമ്പാണ് ജിതിന്‍ സലാല യില്‍ എത്തിയത്.

തിങ്കളാഴ്ച രാവിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവള ങ്ങളില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ജന്മ ദേശങ്ങളില്‍ സംസ്കരിക്കും.

– അയച്ചു തന്നത് : ബിജു

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine