
ഷാര്‍ജ : രാജ്യത്തു നിരോധന മുള്ള മരുന്നു കൾ ഉൾപ്പെടെ യുള്ള വസ്തു ക്കൾ യു. എ. ഇ. യിലേക്കു വരുന്നവര്‍ കൊണ്ടു വരരുത് എന്ന് ഷാര്‍ജ പോലീസി ന്റെ മുന്നറി യിപ്പ്.
സന്ദർശ കരുടെ അറി വില്ലായ്മ ശിക്ഷ യിൽ നിന്ന് ഒഴി വാകു വാനുള്ള കാരണം ആവുക യില്ല എന്നും ഷാർജ എയർ പോർട്ട് സെക്യൂരിറ്റി യിലെ കേണൽ അബ്ദുൽ സലാം ബിൻ ഫാരിസ് പറഞ്ഞു.
യു. എ. ഇ. യിലേക്കു വരുന്നവര്‍ ഇവിടത്തെ നിയമ ങ്ങള്‍ അറി ഞ്ഞി രിക്കണം. യു. എ. ഇ. യില്‍ നിരോധിക്ക പ്പെട്ട മരുന്നു കളു മായി എത്തുന്ന യാത്ര ക്കാര്‍ വിമാനത്താ വള ത്തിലെ പരി ശോ ധന ക്ക് എത്തു മ്പോഴാണ് പല പ്പോഴും ഇതേ ക്കുറിച്ച് അറിയുന്നത്.
കണ്‍ട്രോള്‍ഡ് മരുന്നുകളുടെ പട്ടിക മന്ത്രാലയം പുറത്തിറ ക്കിയി ട്ടുണ്ട്. ഇതിലുള്ള മരുന്നു കള്‍ ആശു പത്രി കള്‍ വഴി മാത്രമേ ഇറക്കു മതി ചെയ്യാവൂ എന്നാണു മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശം.
എന്നാല്‍ വ്യക്തി പരമായ ആവശ്യ ങ്ങള്‍ക്കു വേണ്ടി കര്‍ശന മായ നിബന്ധന കളോടെ മരുന്നു കള്‍ കൊണ്ടു വരു വാന്‍ അനുവാദം ഉണ്ട്. ലൈസന്‍സുള്ള ഡോക്ട റുടെ നോട്ടറി സാക്ഷ്യ പ്പെ ടുത്തിയ കുറിപ്പ് ഇതിനായി ഹാജരാക്കണം.
അതു പോലെ യാത്ര ക്കിടയില്‍ അപരിചിത രായ ആളു കൾ നൽകുന്ന പാര്‍സലു കള്‍ വാങ്ങി കൈവശം വെച്ച് അപകട ത്തിൽ പ്പെടരുത് എന്നും പോലീസ് മുന്നറിയിപ്പു തരുന്നു.






ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.


























