Saturday, May 25th, 2013

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി യില്‍ നിന്നും പിന്മാറി : എം. എ. യൂസഫലി

ma-yousufali-epathram
അബുദാബി : കൊച്ചി യില്‍ ആരംഭിക്കാനിരിക്കുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി സംബന്ധിച്ച് കേരള ത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യ ത്തില്‍ പദ്ധതി യില്‍ നിന്ന് പിന്മാറുന്നതായി പ്രമുഖ വ്യവസായി എം. എ. യൂസഫലി.

എം. കെ. ഗ്രൂപ്പിന്റെ കൊച്ചിയിലെ ലുലു മാള്‍ ഭൂമി കയ്യേറിയതാണ് എന്ന ആരോപണ ത്തിന്റെ പശ്ചാത്തല ത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ യൂസഫലി തന്റെ നിലപാട് വ്യക്ത മാക്കിയത്.

തന്നെ ഒരു ഭൂമി കയ്യേറ്റക്കാരന്‍ ആയി അധിക്ഷേ പിച്ചതില്‍ ദുഖവും കടുത്ത മാനസിക പ്രയാസവും ഉണ്ടായി. താന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണു ഇപ്പോള്‍ തനിക്കെതിരെ വിളിച്ചു പറയുന്നത്. ഈ പശ്ചാത്തല ത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ തീരുമാനിച്ചത്.

കേരള രാഷ്ട്രീയ ത്തിലെ ഉള്ളു കള്ളികള്‍ തനിക്കറിയില്ല. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ബിസിനസ്സു കാരനാണ്. എല്ലാ പാര്‍ട്ടിക്കാരുമായും നല്ല ബന്ധ ങ്ങളാണുള്ളത്. ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുക യാണെങ്കില്‍ എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് ആരും ചോദിച്ചിട്ടില്ല.

മാധ്യമ ങ്ങളിലൂടെ തന്നെ വ്യക്തി ഹത്യ ചെയ്യുകയാണ്. അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യ യിലെ ഏറ്റവും വലിയ മാള്‍ കൊച്ചി യില്‍ യാഥാര്‍ഥ്യ മാക്കിയത്. ഈ അഞ്ച് കൊല്ല ത്തിനിടയ്ക്ക് ആരും ആരോപണം ഉന്നയിച്ചില്ല. ഒടുവില്‍ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ആരോപണം ഉയരുന്നത്.

ഒരു കച്ചവടക്കാരന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ വന്ന സ്ഥിതിക്കു ഇനിയും കയ്യിലെ കാശിറക്കി മറ്റൊരു ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍തയ്യാറല്ല. ബോള്‍ഗാട്ടി പദ്ധതിക്കായി 72 കോടി രൂപ ഇതിനോടകം ചിലവിട്ടു. വാടക ഇനത്തില്‍ 10 കോടിയും ചെലവഴിച്ചു. ഇനി എന്തു വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകില്ല എന്നും യൂസഫലി പറഞ്ഞു.

കേരള ത്തില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ : പദ്മശ്രീ എം. എ. യൂസഫലി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine