
അബുദാബി: എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി യുടെ നേതൃത്വ ത്തില്‍ നടത്തിയ യു. എ. ഇ. പാരിസ്ഥിതിക പദ്ധതിക്ക് രാജ്യാന്തര അംഗീകാരം. പരിസ്ഥിതി സംരക്ഷണ ത്തിനുള്ള ചതുര്‍ തല പദ്ധതി യിൽ ഉൾപ്പെ ടുത്തി യു. എന്‍. മാനദണ്ഡ ങ്ങൾ അനുസരിച്ച് നടത്തിയ പഠന ങ്ങൾ വിജയ കരമായി നടപ്പാക്കിയ തിലൂടെ യാണ് തലസ്ഥാന എമിറേറ്റ് ഈ നേട്ടം കരസ്ഥ മാക്കിയത്.
അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖലകളും ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടിക യില്‍ ഇടം നേടിയിട്ടുണ്ട്. കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ച കള്‍, മണ്ണില്‍ രാസ വസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു.
കാര്‍ബണ്‍ മലിനീകരണം കാലാവസ്ഥാ വ്യതിയാന ത്തിനു വരെ ഇടയാക്കും എന്നാണു പഠന ത്തിലൂടെ തെളിഞ്ഞത്. മരുഭൂമി, കടല്‍, വായു, ഭൂഗര്‍ഭ ജലം, എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥകള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാക്കുകയും ചെയ്ത തിനാല്‍ ആണ് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള പദ്ധതി വിജയ കരമായി പൂത്തിയാക്കാന്‍ സാധിച്ചത്.
വായു, ഭൂഗര്‍ഭ ജലം, മരുഭൂമി, കടല്‍ എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥ കള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാ ക്കുകയും ചെയ്തു.
വന്‍ തോതിലുള്ള പരിസ്ഥിതി മലിനീകരണം കാരണം പരിസരം ശുദ്ധീ കരിക്കുന്ന ചെറു ജീവികള്‍, കീടങ്ങള്‍, എന്നിവ ലോക ത്തിന്റെ പല ഭാഗ ങ്ങളിലും നശിച്ചു കൊണ്ടിരിക്കുക യാണ്.
ഇത്തരം സാഹചര്യ ത്തില്‍ യു. എ. ഇ. യുടെ ഈ ചുവടു വയ്പ് ഒരു മാതൃക യാവുകയാണ്. അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖല കളും ജൈവ മേഖലയുടെ സംരക്ഷണ ത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടികയില്‍ ഇടം നേടി യിട്ടുണ്ട്.
കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ചകള്‍, മണ്ണില്‍ രാസവസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു. കുഴല്‍ ക്കിണറു കള്‍, സമുദ്ര ജലം, വായു, മണ്ണ്, ഹരിത വാതക ങ്ങള്‍ തുടങ്ങിയവ പഠന വിധേയ മാക്കിയാണ് പരിസ്ഥിതി മലിനീ കരണവും അവയുടെ മാറ്റ ങ്ങളും നിര്‍ണ യിക്കുന്നത്.
കൃഷിയിടങ്ങള്‍, തടാകങ്ങള്‍, പുഴകള്‍, ചതുപ്പു നിലങ്ങള്‍, തുടങ്ങിയ വിവിധ ജൈവ മേഖലകളുടെ സംരക്ഷണമാണ് എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി ലക്ഷ്യ മിടുന്നത്.




അബുദാബി : യു. എ. ഇ. യില്‍ കാല്‍ നൂറ്റാണ്ട് തികച്ച ഡോക്ടര്‍ മാരെ അബുദാബി സംസ്ഥാന കെ. എം. സി. സി ആദരിക്കുന്നു.
ഷാർജ : എയർപോർട്ടിൽ വെച്ച് അനിത്ഗ ശ്രീജിത്ത്, അഭിജിത്ത് ശ്രീജിത്ത് എന്നീ കുട്ടികളുടെ പാസ്സ്പോർട്ടുകൾ നഷ്ടപ്പെട്ടു. 


























