അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

June 19th, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി അബു ദാബി ഗതാ ഗത വകുപ്പ് ബസ്സ് സര്‍വ്വീ സില്‍ സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. ഓരോ റൂട്ടിലും ഇനി മുതൽ 15 മിനിറ്റു കൂടു മ്പോള്‍ ബസ്സുകള്‍ ഉണ്ടായി രിക്കും എന്ന് ഇന്റഗ്രേ റ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റ ര്‍ (ഐ. ടി. സി.) അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഈദുൽ ഫിത്വർ ദിവസം (ജൂൺ 15) മുതലാ ണ് പുതു ക്കിയ സമയ ക്രമം. അബു ദാബി ഇന്റർ നാഷ ണൽ എയർ പോർട്ട്, അല്‍ റഹ ബീച്ച്, യാസ് ഐലൻഡ്, അല്‍ റീം ഐലൻഡ്, അല്‍ മഖ്താ ഈസ്റ്റ്,  അബു ദാബി ഗേറ്റ് സിറ്റി തുടങ്ങിയ സ്ഥല ങ്ങളി ലേക്കാണ് സർവ്വീസുക ളുടെ എണ്ണം വർദ്ധി പ്പിച്ചത്. നിലവിൽ 30 മിനിറ്റു കൂടു മ്പോഴായിരുന്നു ഈ റൂട്ടുക ളിൽ ബസ്സു കൾ സർവ്വീസ് നടത്തിയിരുന്നത്. ഖലീജ് ടൈംസ്  റിപ്പോർട്ട് ചെയ്ത താണ് ഈ വാർത്ത.

അബുദാബി കൂടാതെ അല്‍ ഐന്‍ നഗര ത്തിലും പ്രാന്ത പ്രദേശ ങ്ങളി ലേക്കു മുള്ള റൂട്ടു കളിലും പുതിയ പരി ഷ്‌ ക്കാര ങ്ങള്‍ നിലവില്‍ വന്ന തായി ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അധികൃതര്‍ അറി യിച്ചു.

പൊതു ഗതാഗത സംവിധാനം വിപുലീ കരി ക്കുന്നതി ന്റെ ഭാഗ മായി അവധി ദിവസ ങ്ങളില്‍ ബസ്സു കളുടെ എണ്ണം വർദ്ധിപ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഴ് എക്സ് ചേഞ്ചു കളിലൂടെ യുള്ള പണം ഇട പാടു കള്‍ യു. എ. ഇ. നിരോധിച്ചു

June 18th, 2018

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യിലെ ഏഴ് ധന വിനി മയ സ്ഥാപന ങ്ങളി ലൂടെ യുള്ള പണം ഇടപാടു കള്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് നിരോ ധിച്ചു. കള്ളപ്പണം വെളു പ്പിക്ക ലിനെതിയുള്ള നിയമം പാലി ക്കാത്ത മണി എക്സ് ചേഞ്ചു കള്‍ ക്ക് എതിരെ യാണ് നടപടി.

downgrading-money-exchange-license-by-uae-central-bank-ePathram

സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പ് 

താഹിര്‍ എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ്, അല്‍ ഹദാ എക്സ് ചേഞ്ച് എല്‍. എല്‍. സി., അല്‍ ഹെംരിയ എക്സ് ചേഞ്ച് കമ്പനി എല്‍. പി. സി., ദുബായ് എക്സ്പ്രസ് എക്സ് ചേഞ്ച്, സനാ എക്സ് ചേഞ്ച്, കോസ്മോസ് എക്സ് ചേഞ്ച്, ബിന്‍ ബഖീത് എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ് എന്നിങ്ങനെ ഏഴു ധന വിനിമയ സ്ഥാപന ങ്ങളി ലൂടെ യുള്ള വേതന വിതരണം അടക്ക മുള്ള യാതൊരു വിധ പണം ഇട പാടു കളും നടത്തരുത് എന്നാണ് ജൂണ്‍ 11 ന് പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പില്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് അറി യിച്ചത്.

കാര്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ സമയ പരിധി നല്‍കി യിട്ടും നിയമ ലംഘനം തുടരുന്ന തിനാ ലാണ് കടുത്ത നട പടി സ്വീക രിച്ചത്. വിദേശ കറന്‍സി കളുടെ ക്രയ വിക്രയ ത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്ര മാണ് നില വില്‍ ഈ സ്ഥാപന ങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി യിട്ടു ള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

June 13th, 2018

crescent-moon-ePathram
അബുദാബി : ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി യു. എ. ഇ. യിലെ പൊതു മേഖല ക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല ക്ക് രണ്ടു ദിവസവും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും. ശവ്വാൽ മാസം മൂന്ന് വരെ അവധി തുടരും.

വെള്ളി യാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെ യും റമദാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച ഈദ് വരു ന്നത് എങ്കില്‍  ജൂണ്‍ 18 വരെ അവധി ആയിരിക്കും. എന്നാല്‍ സ്വകാര്യ മേഖലക്ക് ശവ്വാല്‍ ഒന്നും രണ്ടും മാത്ര മായി രിക്കും അവധി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം

June 6th, 2018

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.

നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.

നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.

ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.

ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.

നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.

പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.

ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുട്ടികളെ യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ സാക്ഷ്യ പത്രം നിർബ്ബന്ധം

June 5th, 2018

new-rule-for-children-travelling-to-uae-air-india-ePathram
ദുബായ് : 18 വയസ്സിൽ താഴെ യുള്ള കുട്ടികളെ തനിച്ച് ഇന്ത്യ യിൽ നിന്നും യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ മാതാ പിതാ ക്കളുടെ സാക്ഷ്യ പത്രം അനിവാര്യം.

കുടുംബാംഗ ങ്ങൾക്ക് കൂടെ അല്ലാതെ വരുന്ന കുട്ടികളു ടെ പക്കല്‍ സാക്ഷ്യ പത്രം ഇല്ലെങ്കില്‍ അവരെ ഇന്ത്യ യിലേക്കു തന്നെ മടക്കി അയക്കും എന്നും എയര്‍ ഇന്ത്യ.

ദുബായ് പോലീസ് – ദുബായ് എമിഗ്രേഷൻ അധികൃതർ നൽകിയ നിര്‍ദ്ദേശ ത്തിന്റെ അടിസ്ഥാന ത്തിലാണ് ജൂൺ ഒന്നു മുതൽ സാക്ഷ്യ പത്ര നിബന്ധന പ്രാബല്യത്തില്‍ വരു ത്തിയത് എന്നും എയർ ഇന്ത്യ അറിയിച്ചു.

കുട്ടിയുടെ നാട്ടിലെയും യു. എ. ഇ.യിലെയും വിലാസം, യു. എ. ഇ. യിൽ ഇറങ്ങിയാൽ കുട്ടി യെ സ്വീകരി ക്കുന്ന ആളു ടെ പേരും മറ്റു വിശ ദാംശ ങ്ങളും മാതാ പിതാ ക്കൾ സാക്ഷ്യ പത്ര ത്തിൽ കൃത്യമായി പൂരിപ്പി ക്കണം.

ഇങ്ങിനെ വരുന്ന കുട്ടികളുടെ എമി ഗ്രേഷൻ നടപടി കള്‍ പൂർത്തിയാ ക്കുവാനും മാതാ പിതാ ക്കള്‍ സാക്ഷ്യ പത്രം വഴി ഉത്തര വാദിത്വ പ്പെടു ത്തിയിട്ടുള്ള വ്യക്തിക്കു കൈ മാറാനും എയർ ലൈൻ ജീവന ക്കാർ സഹാ യിക്കും.

സാക്ഷ്യപത്രം ശരി യായി പൂരിപ്പിക്കാതെയും സംശ യാസ്പദ മായ രീതിയി ലും തനിച്ച് യു. എ. ഇ. യിൽ വന്നിറങ്ങുന്ന കുട്ടിക്ക് പിഴ ചുമത്തു വാനും കുട്ടിയെ തിരിച്ച് നാട്ടിലേക്ക് അയക്കു വാനും സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പു നല്‍കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു
Next »Next Page » വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine