ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

June 8th, 2017

അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ.

June 7th, 2017

logo-whats-app-hate-dislike-ePathram
അബുദാബി : സമൂഹ മാധ്യമ ങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന തിന് യു. എ. ഇ. കടുത്ത നിയന്ത്രണം ഏര്‍ പ്പെടുത്തി.

സോഷ്യല്‍ മീഡിയ യിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗ ങ്ങളിലൂടെ യോ ഖത്തറിനെ അനു കൂലിച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ 15 വര്‍ഷം വരെ തടവു ശിക്ഷയോ ലഭിക്കാവുന്ന സൈബര്‍ കുറ്റ കൃത്യ മാണ് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറ ലിന്റെ മുന്നറി യിപ്പ്. യു. എ. ഇ. യിലെ നേതൃത്വ ത്തിന്ന് എതിരേ പ്രതി കരിച്ചാലും ഇതേ നടപടി തന്നെ യുണ്ടാകും.

യു. എ. ഇ. യുടെ ദേശീയ സുരക്ഷയും പരമാധി കാരവും ജന താല്പ ര്യവും സംരക്ഷി ക്കുന്ന തിനു വേണ്ടി യാണ് കടുത്ത നിലപാടു കൾ സ്വീകരി ക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ പുറ ത്തിറ ക്കിയ വാർത്താ കുറിപ്പില്‍ പറ യുന്നു.

ഫെഡറല്‍ ശിക്ഷാ നിയമവും ഐടി കുറ്റ കൃത്യ ങ്ങള്‍ തടയുന്ന ഫെഡ റല്‍ നിയമവും അനു സരിച്ച് ദേശ താല്‍ പര്യ ത്തിനും അഖണ്ഡ തക്കും വിരുദ്ധ മായി നില പാട് സ്വീകരി ക്കുന്ന വര്‍ക്ക് 3 മുതല്‍ 15 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഖ​ത്ത​ർ പൗ​ര​ന്മാ​ർ 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടണം : ​ യു.​ എ.​ ഇ.

June 6th, 2017

qatar-on-arrival-visa-epathram
അബുദാബി : ഖത്തറുമായുള്ള നയ തന്ത്രം ഉൾപ്പെടെ എല്ലാ വിധ ബന്ധ ങ്ങളും നിറുത്തി വെച്ചതാ യി യു. എ. ഇ. അറിയിച്ചു. ഖത്തർ നയ തന്ത്ര പ്രതി നിധി കൾക്ക് യു. എ. ഇ. വിടാൻ 48 മണിക്കൂർ സമയം അനു വദി ച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ യു. എ. ഇ. യിൽ പ്രവേശി ക്കുന്ന തിന് വിലക്ക് ഏർപ്പെടുത്തി.

നിലവിൽ യു. എ. ഇ. യിലുള്ള ഖത്തർ പൗരന്മാർ 14 ദിവസ ത്തിനകം രാജ്യം വിടണം. യു. എ. ഇ. പൗരന്മാർ ഖത്തറി ലേക്ക് പോകുന്നത് നിരോധി ച്ചിട്ടുണ്ട്.

ഗൾഫ് സഹ കരണ കൗൺസി ലിനും ജി. സി. സി. രാജ്യ ങ്ങളുടെ സുരക്ഷ ക്കും സുസ്ഥിരതക്കും പിന്തുണ പ്രഖ്യാ പി ക്കു ന്ന തായും പ്രസ്താവന യിൽ പറഞ്ഞു.

മേഖല യുടെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്ന പ്രവ ർത്തന ങ്ങൾ ഖത്തർ തുടരു ന്നതി നാലും അന്താ രാഷ്ട്ര കരാറു കളും ധാരണ കളും പാലിക്കുന്ന തിൽ പരാജയ പ്പെട്ടതി നാലു മാണ് ഇൗ നട പടി കള്‍ എന്നും യു. എ. ഇ. വിശദീ കരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഗള്‍ഫ് രാജ്യ ങ്ങള്‍ അവസാനിപ്പിച്ചു

June 6th, 2017

qatar-corniche-ePathram

ദുബായ് : യു. എ. ഇ., സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യ ങ്ങള്‍ ഖത്തറു മായുള്ള നയ തന്ത്ര ബന്ധം അവസാനി പ്പിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ചു കൊണ്ടാ ണ് ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഈ രാജ്യങ്ങള്‍ നിറുത്തി വെച്ചത്.

ഖത്തറിലെ എംബസികള്‍ അടക്കു കയും തങ്ങ ളുടെ പ്രതി നിധി കളേയും ജീവന ക്കാ രേയും ഈ രാജ്യ ങ്ങള്‍ ഖത്തറി ല്‍ നിന്നും പിന്‍ വലിക്കും എന്നും വ്യക്ത മാക്കി.

ഇറാനെയും ഹമാസി നെയും അനുകൂലിച്ച് ഖത്തര്‍ അമീറി ന്റെ ഭാഗത്തു നിന്നു വന്ന ട്വീറ്റു കളാണ് പ്രശ്ന ങ്ങള്‍ക്കു തുട ക്ക മിട്ടത്.

എന്നാല്‍ ഭീകരര്‍ തങ്ങ ളുടെ വെബ്‌ സൈറ്റു കള്‍ ഹാക്ക് ചെയ്ത് അവര്‍ക്ക് അനു കൂല മായ സന്ദേശ ങ്ങള്‍ പോസ്റ്റ് ചെയ്യു കയാ യിരുന്നു എന്നാണ് ഖത്തറി ന്റെ വാദം.

ഇതു സംബ ന്ധിച്ച് അമേരി ക്കന്‍ ഏജന്‍സി യായ എഫ്. ബി. ഐ. യുടെ സഹായ ത്തോടെ ഖത്തര്‍ അന്വേഷിച്ചു വരിക യാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനങ്ങൾ പരിഭ്രാന്തരാകേണ്ട : ഖത്തർ സര്‍ക്കാര്‍

June 6th, 2017

qatar-national-flag-ePathram
ദോഹ : സാമൂഹിക മാധ്യമ ങ്ങളിൽ രാജ്യത്തെ നിലവിലെ പ്രതി സന്ധി സംബ ന്ധിച്ച് വ്യാപി ക്കുന്ന ഊഹാ പോഹ ങ്ങളിലും അവ്യക്ത മായ വാർത്ത കളിലും ജനങ്ങൾ പരിഭ്രാന്ത രാകേണ്ടതില്ല എന്നും ജന ങ്ങൾക്ക് സാധാരണ ജീവിതം നയി ക്കാനുള്ള നടപടി കൾ ഉറപ്പാക്കി യിട്ടുണ്ട് എന്നും ഖത്തര്‍ മന്ത്രി സഭ പ്രസ്താവന യിൽ വ്യക്ത മാക്കി.

സൗദി അറേബ്യ, ഖത്തർ അതിർത്തി അടച്ചതോടെ രാജ്യ ത്തേക്കുള്ള ഭക്ഷ്യ സാധന ങ്ങൾ ഇറക്കു മതി ചെയ്യുന്ന തിൽ തടസ്സം ഉണ്ടാകും എന്നുള്ള ആശങ്ക ജനങ്ങളെ പരിഭ്രാന്തി യിലാക്കി യിരുന്നു.

എന്നാല്‍ രാജ്യ ത്തേക്ക് ഭക്ഷ്യ സാധന ങ്ങൾ ഇറക്കു മതി ചെയ്യുന്ന തിനും ജന ങ്ങളുടെ സഞ്ചാര ത്തിനും ഒരുതര ത്തിലുള്ള തടസ്സവും ഉണ്ടാകില്ല എന്നും രാജ്യത്തെ ജന ജീവിതം സാധാരണ നില യിലാ ക്കുവാ നുള്ള എല്ലാ മുൻ കരുതൽ നടപടി കളും രാജ്യം സ്വീകരിച്ചി ട്ടുണ്ടെന്നും അധി കൃതർ വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ പൗര ന്മാരെയും പ്രവാസി കളെയും ഒരു തരത്തിലും ബാധിക്കില്ല എന്നും ആവശ്യ മായ നട പടി കൾ സ്വീകരി ച്ചിട്ടുണ്ട് എന്നും വിദേശ കാര്യ മന്ത്രാലയവും അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഹൻലാലിന്റെ ‘മഹാ ഭാരത’ മലയാള ത്തിൽ ‘രണ്ടാമൂഴം’ തന്നെ : ഡോക്ടർ ബി. ആർ. ഷെട്ടി
Next »Next Page » മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine