അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.
അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.
- pma
അബുദാബി : സമൂഹ മാധ്യമ ങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന തിന് യു. എ. ഇ. കടുത്ത നിയന്ത്രണം ഏര്‍ പ്പെടുത്തി.
സോഷ്യല്‍ മീഡിയ യിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗ ങ്ങളിലൂടെ യോ ഖത്തറിനെ അനു കൂലിച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ 15 വര്‍ഷം വരെ തടവു ശിക്ഷയോ ലഭിക്കാവുന്ന സൈബര്‍ കുറ്റ കൃത്യ മാണ് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറ ലിന്റെ മുന്നറി യിപ്പ്. യു. എ. ഇ. യിലെ നേതൃത്വ ത്തിന്ന് എതിരേ പ്രതി കരിച്ചാലും ഇതേ നടപടി തന്നെ യുണ്ടാകും.
യു. എ. ഇ. യുടെ ദേശീയ സുരക്ഷയും പരമാധി കാരവും ജന താല്പ ര്യവും സംരക്ഷി ക്കുന്ന തിനു വേണ്ടി യാണ് കടുത്ത നിലപാടു കൾ സ്വീകരി ക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ പുറ ത്തിറ ക്കിയ വാർത്താ കുറിപ്പില്‍ പറ യുന്നു.
ഫെഡറല്‍ ശിക്ഷാ നിയമവും ഐടി കുറ്റ കൃത്യ ങ്ങള്‍ തടയുന്ന ഫെഡ റല്‍ നിയമവും അനു സരിച്ച് ദേശ താല്‍ പര്യ ത്തിനും അഖണ്ഡ തക്കും വിരുദ്ധ മായി നില പാട് സ്വീകരി ക്കുന്ന വര്‍ക്ക് 3 മുതല്‍ 15 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
- pma
വായിക്കുക: കുറ്റകൃത്യം, ഖത്തര്‍, നിയമം, പോലീസ്, പ്രതിഷേധം, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ., വിവാദം
അബുദാബി : ഖത്തറുമായുള്ള നയ തന്ത്രം ഉൾപ്പെടെ എല്ലാ വിധ ബന്ധ ങ്ങളും നിറുത്തി വെച്ചതാ യി യു. എ. ഇ. അറിയിച്ചു. ഖത്തർ നയ തന്ത്ര പ്രതി നിധി കൾക്ക് യു. എ. ഇ. വിടാൻ 48 മണിക്കൂർ സമയം അനു വദി ച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ യു. എ. ഇ. യിൽ പ്രവേശി ക്കുന്ന തിന് വിലക്ക് ഏർപ്പെടുത്തി.
നിലവിൽ യു. എ. ഇ. യിലുള്ള ഖത്തർ പൗരന്മാർ 14 ദിവസ ത്തിനകം രാജ്യം വിടണം. യു. എ. ഇ. പൗരന്മാർ ഖത്തറി ലേക്ക് പോകുന്നത് നിരോധി ച്ചിട്ടുണ്ട്.
ഗൾഫ് സഹ കരണ കൗൺസി ലിനും ജി. സി. സി. രാജ്യ ങ്ങളുടെ സുരക്ഷ ക്കും സുസ്ഥിരതക്കും പിന്തുണ പ്രഖ്യാ പി ക്കു ന്ന തായും പ്രസ്താവന യിൽ പറഞ്ഞു.
മേഖല യുടെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്ന പ്രവ ർത്തന ങ്ങൾ ഖത്തർ തുടരു ന്നതി നാലും അന്താ രാഷ്ട്ര കരാറു കളും ധാരണ കളും പാലിക്കുന്ന തിൽ പരാജയ പ്പെട്ടതി നാലു മാണ് ഇൗ നട പടി കള്‍ എന്നും യു. എ. ഇ. വിശദീ കരിച്ചു.
- pma
ദുബായ് : യു. എ. ഇ., സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യ ങ്ങള്‍ ഖത്തറു മായുള്ള നയ തന്ത്ര ബന്ധം അവസാനി പ്പിച്ചു.
ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്ന് ആരോപിച്ചു കൊണ്ടാ ണ് ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഈ രാജ്യങ്ങള്‍ നിറുത്തി വെച്ചത്.
ഖത്തറിലെ എംബസികള്‍ അടക്കു കയും തങ്ങ ളുടെ പ്രതി നിധി കളേയും ജീവന ക്കാ രേയും ഈ രാജ്യ ങ്ങള്‍ ഖത്തറി ല്‍ നിന്നും പിന്‍ വലിക്കും എന്നും വ്യക്ത മാക്കി.
ഇറാനെയും ഹമാസി നെയും അനുകൂലിച്ച് ഖത്തര്‍ അമീറി ന്റെ ഭാഗത്തു നിന്നു വന്ന ട്വീറ്റു കളാണ് പ്രശ്ന ങ്ങള്‍ക്കു തുട ക്ക മിട്ടത്.
എന്നാല്‍ ഭീകരര്‍ തങ്ങ ളുടെ വെബ് സൈറ്റു കള്‍ ഹാക്ക് ചെയ്ത് അവര്‍ക്ക് അനു കൂല മായ സന്ദേശ ങ്ങള്‍ പോസ്റ്റ് ചെയ്യു കയാ യിരുന്നു എന്നാണ് ഖത്തറി ന്റെ വാദം.
ഇതു സംബ ന്ധിച്ച് അമേരി ക്കന്‍ ഏജന്‍സി യായ എഫ്. ബി. ഐ. യുടെ സഹായ ത്തോടെ ഖത്തര്‍ അന്വേഷിച്ചു വരിക യാണ്.
- pma