
മസ്കത്ത് : ഒമാനിലെ ഹൈമക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹന അപകട ത്തില്‍ രണ്ട് മലയാളി കള്‍ അടക്കം ഏഴ് പേര്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ജിന്‍ഷാദ്, വലപ്പാട് ചൂലൂര്‍ സ്വദേശി ഫിറോസിന്‍െറ മകള്‍ ഷിഫ (മൂന്ന്) എന്നിവ രാണ് മരണപ്പെട്ട മലയാളികള്‍.
പെരുന്നാള്‍ ആഘോഷി ക്കുന്നതിന് മസ്കത്തിലെ ലുലു ജീവന ക്കാരും കുടുംബാംഗ ങ്ങളും സലാല യിലേക്ക് പോകുന്നതി നിടെ പുലര്‍ച്ചെ നാലര മണിയോടെ യാണ് അപകടം ഉണ്ടായത്. ലുലു ബൗഷര്‍ വെയര്‍ ഹൗസിലെ സ്റ്റോര്‍ കീപ്പര്‍ ആയിരുന്നു ജിന്‍ഷാദ്.
ലുലു ജീവന ക്കാരും കുടുംബാംഗ ങ്ങളും സഞ്ചരിച്ച ബ സ്സും ഒമാന്‍ സ്വദേശി കള്‍ സഞ്ചരി ച്ചിരുന്ന വാഹനവും കൂട്ടിയിടിക്കുക യായിരുന്നു. ബസ്സില്‍ 40 ഓളം പേര്‍ ഉണ്ടാ യിരുന്നു. അപകട ത്തില്‍ 34 പേര്‍ക്ക് പരിക്കേ റ്റിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ഹൈമ ആശുപത്രി യിലും 4 പേര്‍ നിസ്വ ആശുപത്രി യിലും ചികിത്സ യിലാണ്. ആരുടെയും നില ഗുരുതരം അല്ല എന്നാണു റിപ്പോര്‍ട്ട്.
മരിച്ചവരില്‍ അഞ്ചു പേരെയാണ് ഇതുവരെ തിരിച്ചറി ഞ്ഞത്. ഇവരില്‍ മൂന്നു പേര്‍ കാറില്‍ ഉണ്ടായിരുന്ന ഒമാന്‍ സ്വദേശി കളാണ്.




ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്.
ഷാര്‍ജ : മലയാളി അദ്ധ്യാപിക ഷാർജ യിൽ ഹൃദയാ ഘാതംമൂലം മരണപ്പെട്ടു. ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ അദ്ധ്യാപിക യും തലശ്ശേരി ചിറക്കല്‍ നേതാജി റോഡില്‍ ‘തപസ്യ’യില്‍ പരേതനായ ജയരാമന്‍െറ മകളുമായ സംഗീത രഞ്ജിത് (41) ആണ് മരിച്ചത്.



























