കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.
കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.
- pma
വായിക്കുക: ആരോഗ്യം, പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.
ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ് ടാഗ് ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.
- pma
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.
ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ് ടാഗ് ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.
- pma
വായിക്കുക: kerala-government-, ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
അബുദാബി : കാലാവസ്ഥാ മുന്നറിയിപ്പ് മൊബൈല്‍ ഫോണി ലൂടെയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ യും ജന ങ്ങളിലേക്ക് നേരിട്ട് എത്തിക്കു വാനുള്ള സംവി ധാനം യു. എ. ഇ. യിൽ ഒരുങ്ങുന്നു. ദേശീയ അത്യാഹിത ദുരന്ത നിവാരണ വകുപ്പ് തുടക്കം കുറിച്ച ഈ സംവി ധാനം വഴി കാലാവസ്ഥാ വ്യതി യാനത്തെ കുറി ച്ചുള്ള മുന്നറി യി പ്പു കള്‍ മൊബൈല്‍ ഫോണില്‍ സന്ദേശ ങ്ങ ളാ യി എത്തും.
كيفية متابعة الحالات الجوية باستخدام برنامج المركز الوطني للأرصاد
Weather UAE by NCMS
https://t.co/rKl2fEYvXo…#المركز_الوطني_للأرصاد #أمطار_الخير
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/k9SnrpIfce— المركز الوطني للأرصاد (@NCMS_media) March 2, 2018
അപകട ങ്ങള്‍ മുന്‍ കൂട്ടി മനസ്സി ലാക്കി വേണ്ട തായ നടപടി കള്‍ കൈക്കൊ ള്ളു വാൻ ആളു കളെ സഹാ യിക്കും. വിവിധ തരത്തിലുള്ള ഫോണു കളിൽ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്ന തരത്തിലും ആപ്പിൾ , ഗൂഗിൾ പ്‌ളേ സ്റ്റോറിലും ഇവ ലഭ്യമാണ്.
അറബ് രാജ്യത്ത് ഇത്തരം സംവി ധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്ര മാണ് യു. എ. ഇ. എന്നും കാലാ വസ്ഥാ വിവര ങ്ങള്‍ എളു പ്പ ത്തില്‍ പൊതു ജന ങ്ങളി ലേക്ക് എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര സംവി ധാനം ആണിത് എന്നും വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ജമാല്‍ മുഹമ്മദ് അല്‍ ഹുസ്നി അറി യിച്ചു.
- pma
അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.
#المركز_الوطني_للأرصاد #أمطار_الخير الأربعاء 28-2-2018
دبا الفجيرة#شبكة_أبوظبي_الإخبارية #هواة_الطقس #أصدقاء_المركز_الوطني_للأرصاد pic.twitter.com/vkvDnL0BZK— المركز الوطني للأرصاد (@NCMS_media) February 28, 2018
വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു. ഷാർജ, അജ്മാൻ, ഖോര്‍ ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് റോഡു കളില്‍ വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു. ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള്‍ എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.
#المركز_الوطني_للأرصاد#أمطار_الخير الأربعاء 28-2-2018
مدينة زايد الرياضية – أبوظبي
محمد الحمادي #هواة_الطقس#أصدقاء_المركز_الوطني_للأرصاد pic.twitter.com/jzyv0uoOad— المركز الوطني للأرصاد (@NCMS_media) February 28, 2018
മേഘാവൃതമായ അന്തരീക്ഷവും മഴയും തണു ത്ത കാലാ വസ്ഥയും വെള്ളി യാഴ്ച്ച വരെ തുടരും എന്നും ദേശീയ കാലാ വസ്ഥാ കേന്ദ്രം അറി യിച്ചിട്ടുണ്ട്.
കാറ്റിനു ശക്തി കൂടുന്ന തിനാല്‍ എട്ട് അടി മുതല്‍ പത്ത് അടി വരെ ഉയര ത്തില്‍ തിര മാലകള്‍ ഉയരു ന്നതി നാല്‍ കടല്‍ തീര ങ്ങളില്‍ വിനോദ ങ്ങളില്‍ എര്‍പ്പെ ടുന്ന വര്‍ ജാഗ്രത പാലിക്കണം എന്നും നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍. സി. എം.) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.
കനത്ത പൊടിക്കാറ്റു മൂലം കാഴ്ചയുടെ പരിധി കുറയു ന്നതിനാല്‍ വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
- pma