അതിജീവന ത്തിനുളള എല്ലാ പിന്തുണ യും സര്‍ക്കാര്‍ നല്‍കും : മുഖ്യമന്ത്രി

August 13th, 2019

pinarayi-vijayan-epathram
വയനാട് : ദുരിത ബാധിതര്‍ക്ക് അതി ജീവന ത്തി നുളള എല്ലാ വിധ പിന്തു ണയും സര്‍ ക്കാര്‍ നല്‍കും. വീടു കളും ഭൂമിയും നഷ്ടപ്പെട്ട വര്‍ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീ കരണ ങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളും ഭൂമി യും നഷ്ടപ്പെട്ട വര്‍ ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീകരണ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.

വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജന പ്രതി നിധി കളു ടെയും ഉദ്യോഗസ്ഥരു ടെ യും യോഗ ത്തില്‍ ദുരിതാ ശ്വാസ പ്രവര്‍ ത്തന ങ്ങള്‍ അവ ലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത ബാധിതര്‍ ക്കായി ഒരുക്കിയ ക്യാമ്പു കളു ടെ നടത്തി പ്പില്‍ ജാഗ്രത പുലര്‍ത്തണം. വിവിധ വിഭാഗ ത്തില്‍ പ്പെട്ട ആളു കളാണ് ക്യാമ്പു കളില്‍ താമസിക്കു ന്നത്. ഇവരുടെ മാനസിക അവ സ്ഥക്കു കരുത്തു പകരുന്ന സമീ പനം ക്യാമ്പ് പരി പാലി ക്കുന്ന വരില്‍ നിന്നും ഉണ്ടാവണം.

ക്യാമ്പു കളില്‍ താമസി ക്കുന്ന വരെ കാണാന്‍ എത്തുന്ന വര്‍ ക്കായി കേന്ദ്ര ത്തില്‍ പ്രത്യേകം സ്ഥലം ഒരു ക്കണം. ക്യാമ്പു കളില്‍ ശുചിത്വം ഉറപ്പാ ക്കണം. ഇക്കാര്യങ്ങ ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളുടെ സജീവ മായ ഇട പെട ലുകള്‍ ഉണ്ടാകണം എന്നും മുഖ്യ മന്ത്രി ഓര്‍മ്മി പ്പിച്ചു.

ക്യാമ്പു കളില്‍ നിന്നും തിരിച്ച് പോകു മ്പോഴേ ക്കും ദുരിത ബാധിത രുടെ വീടു കള്‍ താമസ യോഗ്യം ആക്കി മാറ്റണം. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള്‍ ഇക്കാര്യ ത്തില്‍ മുന്നിട്ട് ഇറ ങ്ങണം. കിണറുകള്‍ ശുചീ കരിച്ച് ശുദ്ധ മായ കുടി വെളളം ഉറപ്പ് വരുത്തണം.

ആവശ്യം എങ്കില്‍ ടാങ്കര്‍ ലോറി കളില്‍ കുടി വെള്ളം എത്തി ക്കണം എന്നും റോഡുകളിലെ തടസ്സങ്ങള്‍ നീക്കു ന്നതി നുളള നടപടി കളും എത്രയും വേഗ ത്തിലാക്കണം എന്നും വീട് നഷ്ട പ്പെട്ട് ക്യാമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ സാധി ക്കാത്ത വര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അതിജീവന ത്തിനുളള എല്ലാ പിന്തുണ യും സര്‍ക്കാര്‍ നല്‍കും : മുഖ്യമന്ത്രി

കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

August 10th, 2019

pinarayi-vijayan-epathram
തിരുവന്തപുരം: കാല വര്‍ഷ ക്കെടുതി നാടൊ ന്നിച്ച് നേരിടും. കാല വര്‍ഷം ശക്തി പ്പെട്ട എല്ലാ ജില്ല കളിലും സമഗ്ര മായ ദുരിതാശ്വാസ പ്രവര്‍ ത്തന ങ്ങള്‍ നടന്നു വരികയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ എട്ടു ജില്ല കളിലായി 80 ഓളം ഉരുള്‍ പ്പൊട്ടലു കളാണ് രണ്ട് ദിവ സത്തി നിടെ ഉണ്ടാ യത്. കവളപ്പാറ ഭൂതാനം കോളനി യിലും വയനാട് മേപ്പാടി പുത്തു മലയിലു മാണ് വലിയ ആഘാതം ഉണ്ടാക്കിയ ഉരുള്‍ പൊട്ടലു കള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി വില യിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തിന് ശേഷം നടത്തി യ വാര്‍ത്താ സമ്മേളന ത്തില്‍  വെച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതി പ്പെടു ത്തരുത്.

ഇത്തരം സന്ദേശ ങ്ങള്‍ പ്രചരി പ്പിക്കുന്നവർക്ക് എതിരെ കർശ്ശന നടപടി എടുക്കും എന്നും നാടിന്‍റെ ദുരിത ങ്ങളില്‍ ഭാഗ ഭാക്കാ വാതെ പ്രശ്ന ങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടു ത്താനും നമുക്ക് കഴി യണം എന്നും  മുഖ്യമന്ത്രി പറഞ്ഞു.

കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ 

 

- pma

വായിക്കുക: , , , , ,

Comments Off on കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

July 21st, 2019

justice-p-sathasivam-kerala-governor-ePathram
തിരുവനന്തപുരം : കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥി സമൂഹ ത്തിന്റെ വളര്‍ച്ചക്ക് ആയിരി ക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസ ത്തിന് ക്യാമ്പസ്സു കളില്‍ സമാധാനം വേണം. അതിനായി ക്യാമ്പസ്സു കളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നും ഗവർണ്ണർ കൂട്ടി ചേർത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ ങ്ങളുമായി ബന്ധ പ്പെടു ത്തിയാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത്. വിഷയ ത്തില്‍ കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുക യും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കലാലയ ങ്ങളില്‍ പെരുമാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരി ക്കുന്നത്. ക്യാമ്പസ്സു കളില്‍ ക്രമ സമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തു നിര്‍ത്തണം.

സമാധാനം പുനഃസ്ഥാപി ക്കുവാൻ രാഷ്ട്രീയ പാര്‍ട്ടി കളും വിദ്യാര്‍ത്ഥി കളും ചര്‍ച്ച നടത്തു കയും അതിലൂടെ ഇക്കാര്യം പ്രാവർത്തിക മാക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മി പ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം

July 7th, 2019

transgenders-or-third-gender-ePathram
കണ്ണൂർ : ഒൗദ്യോഗിക രേഖ കളിൽ ഭിന്ന ലിംഗ വിഭാഗ ങ്ങളില്‍ ഉള്ള വരെ ക്കുറിച്ച് പരാ മര്‍ശി ക്കുമ്പോള്‍ ഇനി മുതല്‍ ‘ട്രാൻസ് ജെൻഡർ’ എന്നു മാത്രം ഉപയോഗി ക്കണം എന്നു സര്‍ക്കാര്‍ തീരുമാനം.

ട്രാൻസ് ജെൻഡറു കളെ ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നീ വിവിധ പദ ങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് വിളിക്കുന്നത് എന്നതിൽ പല കോണു കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന തോടെ ആ പദ ങ്ങള്‍ സര്‍ ക്കാര്‍ രേഖ കളില്‍ നിന്നും നീക്കണം എന്നും ആവശ്യ പ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി.

കത്തിൽ പരാമർശി ക്കുന്ന കാര്യ ങ്ങൾ ശരി വെച്ചു കൊണ്ടാ ണ് നിലവിൽ ഉപ യോഗി ക്കുന്ന പദ ങ്ങൾ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സർക്കാർ രേഖ കളിൽ നിന്ന് ഇത്തരം പദ ങ്ങൾ നീക്കാനും നിർദ്ദേശിച്ചു.

ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നിവ ഇനി ഒൗദ്യോ ഗിക രേഖ കളിൽ ഉപയോഗി ക്കുവാന്‍ പാടില്ല. എന്നു മാത്രമല്ല കൂടുതൽ സമത്വ പൂർണ്ണ മായ ഒരു പദം ലഭിക്കും വരെ ഭിന്ന ലിംഗ ക്കാരെ ട്രാൻസ് ജെൻഡർ എന്ന് സംബോധന ചെയ്യും എന്നുള്ള ഉത്തരവ് വിവിധ വകുപ്പു കളുടെ ഒാഫീസു കളില്‍ എത്തിച്ചി ട്ടുണ്ട് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 * ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

 * ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

* ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , ,

Comments Off on ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം

മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

June 25th, 2019

malappuram-district-map-ePathram
തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല വേണം എന്ന് കെ. എന്‍. എ. ഖാദര്‍ നിയമ സഭ യില്‍. എന്നാല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണി ക്കൽ പ്രമേയം സർക്കാർ തള്ളി.

പുതിയ ജില്ല കൾ രൂപീ കരി ക്കുന്നത് ശാസ്ത്രീയ മായ സമീപനം അല്ലാ എന്ന് മന്ത്രി ഇ. പി. ജയ രാജൻ വ്യക്ത മാക്കി. ജില്ല യുടെ സമഗ്ര വികസന ത്തിന് ആവശ്യ മായ നട പടി കളാണ് സർക്കാർ സ്വീക രിക്കു ന്നത്. ജില്ലാ വിഭ ജനം ലളിത മല്ല എന്നും രാഷ്ട്രീയ പ്രശ്ന ങ്ങള്‍ അടക്കം നിരവധി വിഷയ ങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട് എന്നും മന്ത്രി ഇ. പി. ജയ രാജൻ നിയമ സഭ യിൽ ചൂണ്ടി ക്കാട്ടി.

ജന സംഖ്യാ അടിസ്ഥാന ത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല രൂപീ കരി ക്കണം എന്ന തായി രുന്നു മുസ്ലിം ലീഗ് എം. എൽ. എ. യും നേതാവു മായ കെ. എന്‍. എ. ഖാദറി ന്റെ ആവശ്യം. ഇതേ ആവശ്യവുമായി കഴിഞ്ഞ യാഴ്ച അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കി യിരുന്നു സബ്മി ഷന് മുസ്ലീം ലീഗും യു. ഡി. എഫും അനു മതി നല്‍കാതി രുന്നതു കൊണ്ട് അവസാന നിമിഷം പിന്മാറിയിരുന്നു.

മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാതെ ഇൗ വിഷയം നിയമ സഭയിൽ കൊണ്ടു വരുന്ന തിനോട് യു. ഡി. എഫ്. നേതൃത്വം അതൃപ്തി അറി യിച്ച തിനെ തുടർ ന്നാണ് കെ. എൻ. എ. ഖാദർ സബ് മിഷനില്‍ നിന്നും പിന്മാറിയത്.

- pma

വായിക്കുക: , , , ,

Comments Off on മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

Page 26 of 42« First...1020...2425262728...40...Last »

« Previous Page« Previous « ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്
Next »Next Page » പ്രവാസി നിക്ഷേപ കന് ആദരാ ഞ്ജലി കൾ : ഇൻകാസ് അബു ദാബി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha